Literature

I’m…..

An umpire who runs an empire. A referee and a referrer. A driver who’s forever driven around. A cook who eternally smells things cooked up. A cleaner and a cleanser. …

Read More »

കൗമാര ഗന്ധങ്ങൾ

പരിചിതമായൊരോർമ്മയിൽ, പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ്, കൗമാരം പതുങ്ങിവന്ന് കണ്ണുകൾ പൊത്തിയത്. ഷേർളി ടീച്ചറും, കുമാരൻ മാസ്റ്ററും, പ്രണയത്തിന്റെ ഉത്തോലകതത്വം, ഒളികണ്ണിട്ട് പഠിപ്പിക്കുമ്പോൾ, തുറന്നിട്ട വാതിലിലൂടൊരാത്മാവ്, ശരീരം വിട്ട് ആകാശച്ചെരുവിലെ വെളിച്ചത്തിലേക്ക് പോയി. മാനത്ത് എട്ടുനോമ്പ് നോറ്റ് പെയ്യാൻ നിന്ന മേഘങ്ങൾ, കാർകൂന്തൽ മാടിക്കെട്ടി …

Read More »

മനസ്സിലായില്ലെന്നു പറയാം

ഒരുപക്ഷേ ഉപ്പുതരികൾ നാഡീവ്യൂഹങ്ങളിലൂടെ എരിഞ്ഞുപടർന്നു കയറിയ തീയായിരുന്നിരിക്കാം. നീലമയുടെ വർണ്ണഭേദങ്ങൾ. ലാവണ്ടർ തടത്തിലെന്ന് അതേ നിറമുള്ള പുതപ്പ്. വിയർപ്പു പടർന്നു മുഷിഞ്ഞിരിന്നു. കാറ്റിനൊപ്പമിളകുന്നു നിഴൽ. ഒരുപക്ഷേ വിയർപ്പുണങ്ങി ഭൂപടങ്ങൾ തെളിച്ചു കാട്ടിയ പുതപ്പിൽ, കല്ലുപ്പിലിട്ടുണക്കി എടുക്കാനെന്ന പോലെ നിവർത്തി ഇട്ടിരുന്നതായിരിക്കാം. പൂക്കളുണങ്ങി …

Read More »

കിണർ

അന്നൊരു കിണർ തേവിയ ദിവസത്തിലായിരുന്നു.. സാറ്റ് കളിച്ച എന്റെ ഗോലി കുഞ്ഞുങ്ങൾ ഒന്ന്.. രണ്ട്.. മൂന്നെണ്ണി കയറി വന്നു.. ചേറുടുപ്പിട്ട ചോറ്റു പാത്രത്തിന് അപ്പോഴും ഉച്ചക്കഞ്ഞി മണം.. മിഴി ചിമ്മി ചിമ്മി അടച്ചിരുന്ന പാവക്കുട്ടി പരിഭവിച്ചിട്ടാവണം ഒരേ തുറിച്ചു നോട്ടം.. മൂടും …

Read More »

സൗഹൃദമേ…. നീയാണെന്റെയോർമ്മ

പൊന്നളന്ന പൊക്കുവെയിലിൻ തീരത്തിലൂടെ നമുക്കൊരിക്കൽ കൂടിയാ ‘നെല്ലിക്കുന്ന് ‘ കയറണം… കരിമ്പാറ ചൂര് മണക്കുന്ന ചൂടടരുന്ന സായന്തനത്തിൽ ഇന്നലകളുടെ അവശേഷിപ്പുകൾ നുണയണം…!! ഓർമ്മകളെ…. നിങ്ങളെന്തെയിങ്ങനെ …? മിഴികളടച്ചിട്ടും കാഴ്ചയായി…!! ഒരു മുറി ബീഡി കൊണ്ടന്തരീക്ഷത്തിൽ ചിത്രം വരച്ചത്..! ചുമച്ചു തുപ്പുമ്പോൾ പുറം …

Read More »

ഫേസ്ബുക്ക്‌ സൗഹൃദം(നർമഭാവന)

(1982 മാർച്ച്‌ 1ന്ന് കുങ്കുമം വാരികയിൽ അച്ചടിച്ചു വന്ന “തൂലികാസൗഹൃദം” എന്ന എന്റെ കഥയിലെ ആശയമെടുത്ത്‌ ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ) എന്റെ ശരിയായ പേര് ഗോപാലകൃഷ്ണൻ. ജീ.കെ. എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ …

Read More »

കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി

വഴികൾ അവസാനിക്കുന്നിടത്തു നീല ടാർപോളിൻ വലിച്ചു കെട്ടിയ ഓടിട്ട വീട്ടിൽ കാറ്റിനെ മേയ്ക്കുന്നൊരു പെൺകുട്ടിയുണ്ട് മുളങ്കൂട്ടങ്ങളുടെ ഉരയൊച്ചകൾ പതിപ്പിച്ച ഒതുക്ക്കല്ലിറങ്ങി മുഞ്ഞയിലകളുടെ നിഴലിൽ ചവിട്ടാതെ പച്ചപ്പായലിന്റെ ചെരുപ്പിട്ട് മുറ്റത്തു ചെന്നൊരു മൊന്ത നീട്ടി “അരത്തൊടം മോര് നാഴി പാല്” ന്നൊക്കെ വിളിക്കുമ്പോൾ …

Read More »

ഓർമ്മകൾ..

ഓർമ്മകളെ താലോലിക്കുക അതായിരുന്നു എനിക്ക് ഏറേയിഷ്ടം. ബാല്യത്തിലും, കൗമാരത്തിലും, യൗവ്വനത്തിലും ഓർമ്മകൾ സമൃദ്ധമായിരുന്നു.. പുസ്തകങ്ങളിലും പ്രണയസങ്കല്പ്ങ്ങളിലും, ദൈവസന്നിധികളിലും ഞാന്‍ ഓർമ്മകളെ താഴിട്ടുപൂട്ടി. വഴി തെറ്റിവന്ന ഏതോ ഒരോർമ്മയാണ് എല്ലാ ഓർമ്മകളെയും കൂടു തുറന്നു വിട്ടത്. പ്രിയങ്കരങ്ങളായ ഓർമ്മകളെ പ്രതീക്ഷിച്ച് ഞാനിന്നും കാത്തിരുന്നു. …

Read More »

ഉസലം പെട്ടിയിലെ അമ്മമാർ..

നിയില്‍ നിന്നും ശരവണന്‍ മല്ലികയെ താലികെട്ടി ഉശിലംപെട്ടിക്ക് കൊണ്ടുവന്നതില്‍ പിന്നെ ഉശിലംപെട്ടിക്കപ്പുറത്തേക്ക് മല്ലിപോയിട്ടില്ല. അവളുടെലോകം ആ കയറ്റുകട്ടിലിൽ കിടക്കുന്ന മാമിയാരും തെരുവില്‍ നിന്നും അടിച്ചുകേറുന്ന മലിനഗന്ധവും ആയിമാറി രണ്ടു വർഷത്തിലേറെയായി… മടുപ്പിക്കുന്ന ചേരീ ഗന്ധം വലയം ചെയ്യുന്ന ശരവണന്റെ കൂരയുടെ അകമുറിയിൽ …

Read More »