Literature

ലോപം

LISTEN AND READ എത്ര ലോപിക്കാം വിളിക്കുന്ന പേരുകൾ? അമ്മയെ ‘മാ’യെന്ന് മാമനെന്നമ്മാമനെ, മോളെന്നു മകളെയും. ദൂര നക്ഷത്രങ്ങൾ പൂത്ത യാമങ്ങളിൽ നേരിയ വെണ്ണിലാ – ച്ചേല മാറ്റി കാറ്റ് ഭൂമിയെച്ചുംബിച്ചു – ണർത്തിയ രാത്രിയിൽ എന്തു വിളിക്കണ- മെന്നറിയാത്തതാം മന്ദസ്മിതത്തിനെ …

Read More »

വള്ളത്തോൾ – കളിവിളക്കിൽ തെളിയുന്ന കാവ്യജീവിതം

വള്ളത്തോൽ ഓർമ്മയായി മലയാളത്തിന്റെ ദേശീയ കവി കവിതയിൽ ദേശീയ ബോധം നിറച്ചതിൽ ഹൃദയം തൊട്ടു കുറിച്ചും കൈരളിക്കന്യമായ് തീരേണ്ട കഥകളി ഇടറി വീഴാതെ ഉയർത്തി കലയും കവിതയും ഇഴപിരിച്ചിടാതെ ഇവിടെ പുലർത്തിയ സ്നേഹം. വള്ളത്തോൾ ആധുനിക കവിത്രയങ്ങളിൽ കൈരളിയുടെ പുണ്യം. കവിതയെ …

Read More »

വേനൽ

യാത്രയാക്കുന്നു കുളിർ പൊഴിയും ഹേമന്തമേ ഇനി സ്നേഹതാപത്തിൻ ഗ്രീഷ്മം അത്യുഷ്ണം, കണിക്കൊന്ന, പൂട്ടുതട്ടാത്ത പാടം, തരിച്ച മണ്ണിൻ മാറിൽ കൂട്ടിയിട്ടതാം ചാരം ചാണകപ്പൊടീ ഗന്ധം, കാറ്റ് പായ് നിവർത്തുന്ന സന്ധ്യകൾ; ചകോരങ്ങൾ പൂത്ത മാവുകൾ നിറ വയറും താങ്ങി കാണാം.. ഉണക്കം …

Read More »

മാഞ്ഞു പോയ വീട്

(ദുബായിൽ നടന്ന അക്കാദമി ശില്ലശാലയിൽ ഒന്നാം സമ്മാനർഹമായ കഥ) സമയമെന്തായി? അല്ലെങ്കിൽ… സമയവും, മാസവും, ദിവസവുമൊന്നിനും അവിടെ പ്രസക്തിയില്ലാതായിരിക്കുന്നു… എൺപതു പിന്നിട്ടൊരു വൃദ്ധന്റെ ശിഷ്ടക്കാലം. ക്ലോക്കിന്റെ ചെറു മിടിപ്പു പോലും അയാളുടെ കാതിലെത്താതായി. അക്കങ്ങളുടെ ചലനവും മിഴികൾ മറന്നു തുടങ്ങിയിരിക്കുന്നു. തനിക്കു …

Read More »

ങ്യാഹഹ!!

ചാലക്കുടിയുടെ മുത്തേ, ചോരക്കറുപ്പുള്ള പൂവേ, നിന്നെ മറക്കാതിരിക്കാൻ ഞങ്ങളെന്നും മനസ്സുകൾ കോർക്കും. തൂവേർപ്പു ചിന്തുന്നവർക്കായ് നൂറു പാട്ടുകൾ പാടിയ സ്വത്തേ, ഏതോ മരണക്കുരുക്കിൽ ചെന്നു വീഴുവാനെന്തേ പിഴച്ചൂ? ചാലക്കുടിപ്പുഴയോരം ചുടുകണ്ണീരു വീണു കുതിർന്നൂ മഴവിൽച്ചിരിയുള്ള പൂവ് അച്ഛനെത്തേടിക്കരഞ്ഞൂ. ഉത്സവം പൂക്കുന്ന നേരം …

Read More »

എഴുത്തമ്മയുടെ കാവ്യമരങ്ങൾ

ഴുത്തു നിർത്തണം എന്ന് ഒരിക്കൽപ്പോലും തോന്നാതിരിക്കണമെങ്കിൽ കവിത ആപത്കരമാം വിധം രക്തത്തിൽ കലരണം. എത്ര കൂടുതലരിച്ചു കളഞ്ഞാലും ഒരു പാടംശം ബാക്കി കാണുകയും വേണം. ഈയൊരു നിരീക്ഷണത്തിലെത്തുന്നത് എം.ടി.രാജലക്ഷ്മി (M T Rajalekshmi Karakulam)യുടെ “വിയർപ്പു പൂത്ത മരങ്ങൾ” എന്ന കവിതാ …

Read More »

മെഴുകുശില

അവൾ ശിവാനി… അന്നവളെ കാണുമ്പോൾ അവളുടെ നെറ്റിയിലെ മുറിവിൽ കെട്ടിയ വെളുത്ത ശീലയിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. “എന്താ ശിവാ…… എന്താ നെറ്റിയിൽ?” അവളുടെ കണ്ണിൽ ഒരു പുകച്ചിൽ ചുവപ്പോടെ തങ്ങിനിന്നിരുന്നു. കാലത്തെ കരിങ്കൽക്വാറിയിലേക്കു കരിങ്കല്ലു ചുമക്കാൻ അവൾക്കിണങ്ങാത്ത വലിയൊരു ഷർട്ടുമിട്ട് …

Read More »

അപൂർണം

കാറ്റു പൂരിപ്പിച്ച ദിക്കുകളാവുന്നു നാം, കുളിരു മങ്ങിയമർന്ന പ്രഭാതങ്ങളിൽ. മധ്യാഹ്നം കുഴിച്ചിട്ട കറുത്ത സൂര്യനെ വിങ്ങും വിയർപ്പായറിഞ്ഞകലുന്നു നാം. സായന്തനങ്ങ, ളരണ്ട നോവിനെ കണ്ണിൻ കടലിലിറക്കി നിർത്തുന്നു. ഇരവു തേടുന്ന നാട്യശാലകൾ, കഥയറിയാതെ കറുപ്പു തുന്നുന്നു. മഞ്ഞുകുതിരകൾ പായുംകിനാക്കളിൽ കണ്ണുരസ്സുന്നു കലമാൻകൊമ്പുകൾ, …

Read More »

Nandithayude Kavithakal

” My Mask too fine and serene, My smile ugly, words worthless The mask is torn to pieces Still, I wear a self-conscious laugh….” These lines are still reverberating in …

Read More »

പത്മാപുരസ്കാരത്തിനു തിളക്കമേകി അക്കിത്തം

അക്കിത്തത്തെക്കുറിച്ച് കവയിത്രി എം. ടി.രാജലക്ഷ്മി ഹാകവി അക്കിത്തത്തിനെത്തേടി പത്മാപുരസ്കാരം എത്തുന്നു. തിളക്കം ആ പുരസ്കാരത്തിനു തന്നെ. കാളിദാസ ഭാവനകളെയും ബിംബങ്ങളെയും മലയാളത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന കവിയാണു അക്കിത്തം. ഇടശേരി നേതൃത്വം നൽകിയ പൊന്നാനിക്കളരിയിൽ ഇന്നു ജീവിച്ചിരിക്കുന്ന അവസാന കണ്ണിയാണദ്ദേഹം. ധർമം ആയിരുന്നു പൊന്നാനിക്കളരിയുടെ …

Read More »