എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം (ണം എല്ലാം എക്കോ ആണ്) ഇങ്ങനെ ഒറ്റ അലർച്ച ആയിരുന്നു, ഞാൻ അല്ല, നമ്മുടെ പുരുഷ കേസരി ആണ് അങ്ങനെ അലറിയത്. അലർച്ച കേട്ട് ആ …
Read More »Tag Archives: literature
മരണപത്രം
മകനേ…. നിനക്ക് വേണ്ടി പാതിയിൽ മടക്കിവെച്ച എന്റെ കിനാവിന്റെ പുസ്തകം ഇപ്പോഴുമവിടെയുണ്ട്, ഇനി നീ ഒരു ചിരിയാൽ എന്റെ ചിതയ്ക്ക് തീ കൊടുത്തേയ്ക്കുക, ശേഷം അതൊന്ന് തുറന്ന് നോക്കുക, പൊട്ടിക്കരയാതെ വായിച്ചു തീർക്കുക, ഒരു കയ്യൊപ്പ് ചേർത്ത് നിന്റെ മകനുവേണ്ടി ഇതേ …
Read More »കടലിന്റെ കുട്ടികടലിന്റെ കുട്ടി
തിരിച്ചെന്നു വരുമെന്നു കടല്‍ ചോദിക്കെ ചിരിച്ചു നീരാവിക്കുട്ടി പറന്നു പൊങ്ങി. മഴവില്ലാല്‍ കരയിട്ട മുകില്‍മുണ്ടായി വിശാലാകാശപഥത്തില്‍ രസിച്ചു പാറി. ഗിരികൂടച്ചുമലില്‍ ചെന്നിരുന്നു നോക്കി ചെറുമഴത്തുള്ളികളായ് പുഴയിലെത്തി മണല്‍ക്കുണ്ടില്‍ തലകുത്തി മരിച്ചു പോയി തിരക്കയ്യാല്‍ കടല്‍ നെഞ്ചത്തിടിച്ചലറി!
Read More »മോക്ഷം
“എന്നെ മണ്ണിട്ടുമൂടരുത്; മണ്ണുരുകിപ്പോയേക്കാം! ദഹിപ്പിക്കുന്നതിനുമുമ്പേ, നെഞ്ചു പറിച്ചെടുത്ത് മരിച്ചവനേക്കാളാഴത്തിൽ കുഴിച്ചിടണം! എരിഞ്ഞമരുന്നനേരം, അവളുടെ നിലവിളികേട്ട്, കുതിച്ചുചാടിവന്നാലോ? പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ, വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്, പാതിവറ്റിയ കുളത്തിലേക്കായിരിക്കും! തുമ്പിയും ഞാറ്റയും ഇതൊന്നുമറിയാതെ, മുട്ടറ്റംവെള്ളത്തിൽ, അച്ഛനെ തേടരുത്! എന്നെയും, എന്റെയോർമ്മകളേയും, അവരിൽനിന്ന് ഒറ്റാലൂന്നിയൊളിപ്പിക്കണം! പിന്നൊരുനാൾ; …
Read More »പെൺ സ്വകാര്യങ്ങൾക്കൊരു വാതിൽ
രുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി …
Read More »ജ്ഞാനപ്പഴം
കൃഷ്ണാ നാളെ ഞാനുണ്ടാവുകില്ല വേറൊരിടം വരെ പോകേണ്ട കാര്യം പെട്ടന്നു വന്നതിനാലേ. എങ്കിലുമിന്നിവിടെത്തി നിനക്കുള്ള അച്ചാരം നൽകേണ്ട കാര്യം കൃഷ്ണാ എങ്ങനെ ഞാൻ മറന്നീടും? മുറ്റത്തു പന്തൽ കാപ്പി സൽക്കാരം കറുത്തു മുഷിഞ്ഞ കുശലങ്ങൾ കൃഷ്ണാ എങ്ങനെ ഞാനിരുന്നീടും? അവൽ, അലുവ, …
Read More »ഫത്തേ ദർവാസാ – ജീവിതം മുഴങ്ങുന്നിടം
ആടുകൾ കൂട്ടമായി കയറിപ്പോകുകയാണ് ആ കുന്നിനു മുകളിലേക്ക്. അവയെ തെളിച്ചു കൊണ്ട് ആ ബാലനും. പാറക്കല്ലുകൾ ആരോ അടുക്കി വച്ചതാണെന്നു തോന്നും. അത്ര മനോഹരമാണ് അതിന്റെ രൂപം. ആടുകൾ മേഞ്ഞു നടക്കുമ്പോൾ ആ ബാലൻ പാറക്കല്ലുകളിലൂടെ മുകളിലേക്ക് നടന്നു. സൂര്യൻ അസ്തമിക്കാൻ …
Read More »സ്വപ്നസാക്ഷാത്കാരം
ശരീരത്തിൽ കുറച്ചുകൂടി മജ്ജയും മാംസവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ – അതാണ് ചന്ദ്രന്റെ ദിവസേനയുള്ള പ്രാർത്ഥന; ദിവസേന അടുത്ത മുറിയിൽനിന്ന് ഹാർമോണിയവും സംഗീതവും കേൾക്കുന്ന ശ്യാമിന് ഒന്നു പാടണമെന്നാണ് മോഹം; ഗവാസ്കറുടെ ക്രിക്കറ്റ് കാണുന്ന ജോമിയ്ക്ക് ക്രിക്കറ്റ് കളിക്കാനയെങ്കിൽ എന്നാണ് ആഗ്രഹം; മധുവിന് ഒന്നു …
Read More »അശാന്തിയുടെ അഗ്നിപക്ഷം..
എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം; അവിടൊരു ദേവദാരുമരവും, മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും, ആകാശം വിരിച്ചിട്ട നീലനീരുറവും…. അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്… സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ; കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ. വേട്ടക്കാരൻ! ആരുടെയോ നാവുപിഴ; ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര…. പ്രാണന്റെ …
Read More »‘പി’ അവധൂതനായ പാട്ടുകാരൻ
മലയാള കാവ്യസപര്യയിലെ ഒറ്റയാൻ.. കവിതയിലെ കളിയച്ഛൻ.. മഹാകവി പി.കുഞ്ഞിരാമൻ നായർ 1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു …
Read More »