Tag Archives: short story

നാഗമാണിക്യം തേടി

അമ്മ എന്നെ അടക്കിപ്പിടിച്ചുകൊണ്ട്‌ ഒരോട്ടമായിരുന്നു അമ്മ വീട്ടിലേക്ക്‌ അമ്മെയെന്തിനാണ്‌ ഇങ്ങനെ പേടിക്കുന്നത്‌ ?!! ഞാന്‌ ചോദിച്ചു ” അമ്മേ… കടിച്ചത്‌ മൂർഖനാണോ അതോ അണലിയാണോ ? ” എനിക്ക്‌ പേരറിയാവുന്ന രണ്ടേ രണ്ടു പാമ്പുകൾ ഇവയൊക്കെയാണ്‌ !! അമ്മ എന്റെ വായ …

Read More »

ഒറ്റമുറി

ടൗണില്‍ നിന്നും ഹൈവേയില്‍ കയറി ഏകദേശം അരക്കിലോമീറ്റര്‍ കഴിഞ്ഞ്, ഇടത്തോട്ട് അധികമാരും ശ്രദ്ധിക്കാത്ത ഒരു കട്ട് റോഡ്. വണ്ടിയൊന്നും അതിലേ പോവില്ല. മൂര്‍ച്ചയുള്ള കല്ലും, പശമണ്ണും തന്നെ കാരണം. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ ചോര പൊടിക്കാതെ അതിലൂടെ നടക്കാം. പച്ചപ്പരവതാനി വിരിച്ച പാടവും ഒറ്റക്കാലില്‍ …

Read More »

രാജലക്ഷ്മിയുടെ കഥകൾ

മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമാണ് രാജലക്ഷ്മി. കോളജ് അധ്യാപികയായിരുന്ന കഥാകാരി 34-ാം വയസിൽ ജീവിതത്തിനു സ്വയം തിരശീലയിട്ട് കാലയവനികയിലേക്കു പിൻവാങ്ങി. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥയിലൂടെ അവർ ശ്രദ്ധേയമായി. ആ കഥ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്. ——————————————————– *മകൾ* …

Read More »

ഗാന്ധിയുടെ തിരിച്ചുവരവ്

ഒന്ന് പാർട്ടിയുടെ തീരുമാനങ്ങൾ എന്നും പ്രകാശൻ ശിരസാവഹിച്ചിട്ടേയുള്ളൂ എന്നിട്ടും പാർട്ടിക്ക് തന്റെ മേലെ ഇത്ര അമർഷം എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. ഇരുപത്തഞ്ച് വർഷമായിട്ട് പ്രകാശൻ പാർട്ടിയുടെ സാരഥിയാണ്. എല്ലാവർക്കും പ്രകാശേട്ടനെ ഇഷ്ടമാണ്. കാണുമ്പോൾ വെളുത്ത ഖദർ മുണ്ടും ഖദർ ഷർട്ടുമാണ് വേഷം. മുഖത്ത് കട്ടി …

Read More »

അറിയാത്ത നോവുകള്‍

ഇന്നും ഫോണ്‍ബില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന നിരാശ ആനന്ദിനെ വല്ലാതെ വിഷമിപ്പിച്ചു. ശ്രേയ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഇതുവരെ ഒരു മൊബൈല്‍ വാങ്ങിക്കൊടുക്കാന്‍ പറ്റിയില്ല. കുഞ്ഞിനുള്ള സാധനങ്ങള്‍ അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രാത്രി കറക്കത്തിനിടയില്‍ വാങ്ങും. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അന്ന് പിന്നെ …

Read More »

നിറങ്ങളിൽ ചേക്കേറുന്നത്

  വെള്ളരിപോലത്തെ സുന്ദരി. കണ്ണിൽ അല്പം നീല കൂടിയോ എന്നൊരു സംശയം. ഒറ്റനോട്ടത്തിൽ മദാമ്മ. എന്നാൽ മുഖത്തെവിടെയോ ഭാരതീയ ശ്രീത്വം വിളങ്ങിനിൽക്കുന്നു. ഉദ്ദേശിച്ച ക്രാഫ്റ്റ് വന്നെങ്കിലും എന്തോ ഒരു പോരായ്മയുള്ളതുപോലെ. ക്യാൻവാസിലെ എണ്ണഛായ ചിത്രത്തെനോക്കി ചിത്രകാരൻ ശങ്കിച്ചുനിന്നു.   “വലതുകണ്ണിൽ ചെറിയൊരു …

Read More »

കാവേരി

കുളിരുകോരിയ മകരം ഓർമ്മയിലേക്ക് ഒലിച്ചിറങ്ങുമ്പോഴും ചുട്ടുപഴുത്ത ലാവ കണക്കെ അവൾ എന്നും ഇടനെഞ്ചിൽ ഉണ്ടായിരുന്നു. “കാവേരി” അവൾക്കായി രണ്ടുവരി കവിതയെങ്കിലും കുറിക്കട്ടെ ! “മിഴിചിമ്മി വിരഹമായ് തഴുകുമ്പോൾ നിന്റെ പതിഞ്ഞ കാലൊച്ച ഞാൻ കേൾക്കും. ആരുമില്ല മൊട്ടുപോൾ നിറമണം ചാർത്തി നാമോരോരോ …

Read More »

ബുദ്ധവിഗ്രഹം

ആൾതിരക്കുകൾ ഒഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നു .. മരണം കഴിഞ്ഞ ശൂന്യത താണ്ടി പരിസരത്തെ ചൂഴ്ന്നു നിൽക്കുന്ന ചന്ദനത്തിരി ഗന്ധത്തിൽ മുങ്ങി ത്താഴുന്ന വീട്.. അടക്കം കഴിഞ്ഞു സുരഭിയുടെ മോൻ സുനിലുമൊത്ത് പ്രസാദം എന്ന ഈ വീട്ടിന്റെ പൂമുഖത്ത് വാക്കുകൾ നഷ്ടപ്പെട്ടു ഇരിക്കുമ്പോൾ…. അവളുടെ …

Read More »

പൂക്കൾ വില്ക്കുന്നവർ..

കുട്ടികളെ രണ്ടുപേരെയും ക്രെഷിലാക്കി, അവിടത്തെ സമയത്തിനുമുമ്പ് ജോലി തുടങ്ങുന്നതിന് അധികം കൊടുക്കുന്ന വരുമാനം മതിയാവുന്നില്ല എന്ന പരാതി ആയയുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ മെനക്കെടാതെ, അഴികളിട്ട പടിയിൽ മുഖം ചേർത്ത് സങ്കടത്തോടെ ‘റ്റാ റ്റാ’ പറയുന്ന മക്കളെ മന:പൂർവ്വം ഓർക്കാതെ, ധൃതിപിടിച്ച് ആദ്യം …

Read More »

കഥ പറയുമ്പോൾ

ഓലചൂട്ടും കത്തിച്ച്, മുറുത്തപ്പായും കക്ഷത്ത് പിടിച്ച് പാടവരമ്പും, കൈതോല തോടും കടന്ന് നീങ്ങുമ്പോൾ ഊറ്റച്ചീനി പുഴുങ്ങിയ ഒരു മണം മൂക്കിലിരച്ചു കയറും… ഈ പാതിരാത്രി ആരാണീ കൈതവരമ്പത്ത് ചീനി വേവിച്ച് ഊറ്റുന്നത്? ചോദ്യം കേട്ട് മുന്നേ ചൂട്ടുംപിടിച്ചു പോകുന്ന നാണിത്തള്ള പറയും …

Read More »