മഴമറയിൽ വളരും ചെടികളെന്നിലുണർത്തുന്നതും മിഴിനിറയും മഴയോർമ്മകൾ, മൊഴിയറിയാ മറയോർമ്മകൾ. ഇതുപോലൊരു ചെടിയായി, മറയ്ക്കുള്ളിലൊതുങ്ങി, ഒരു പെരുമഴക്കാലം ഇഴഞ്ഞുപൊയതും. കിളിവാതിലിലൂടെ എന്നെ നനയ്ക്കുമ്പോൾ, നെഞ്ചിലൊരു കൊള്ളിയാനും ഇടിമുഴക്കവും ഭാവിയോർമ്മപോൽ, ഭീതിയാൽ വരിഞ്ഞുമുറുക്കിയതും, നനയാതെ നനഞ്ഞും മിഴിനീരൊപ്പിയും, മൊഴിയാതെ മൊഴിഞ്ഞും മാനത്തുടയോനെ തേടിയും, മറയ്ക്കപ്പുറമെൻ …
Read More »Tag Archives: literature
മാവോയിസ്റ്റിനെ വരയ്ക്കുന്നു
വെടികൊണ്ട് മരിച്ച മാവോയിസ്റ്റിനെ വരയ്ക്കാൻ എളുപ്പമാണ് കൊണ്ട വെടിയുണ്ട വരച്ചാൽ മതി തലയില്ലാത്തവർ ഇട്ട ഒരു വില അവരുടെ തലയിൽ തൂക്കിയിടണം അവർക്ക് നിറങ്ങൾ ആവശ്യമില്ല അവർ ഒറ്റ നിറത്തിന് വേണ്ടി നിറങ്ങൾ പണ്ടേ ഉപേക്ഷിച്ചവർ അവർ മരണശേഷം വെടിയേറ്റവർ വെച്ച …
Read More »അസ്തമിക്കാത്ത ചെങ്കതിർ
ക്യൂബാ, നീയീയുലകത്തിൻ പഞ്ചാരക്കിണ്ണമായിടാൻ, ചോര വറ്റിച്ചു കുറുക്കിയൊരു കരിമ്പുമരമേ, ഓർമക്കനലായ്. ഇനിയത്തെ വിഭാതങ്ങളിൽ ചെന്താരകമേ, നീ ചുവപ്പിക്കും, ഞങ്ങൾ തൻ ശുഭ്രവിപ്ലവ – ക്കരുത്തിൻ വെൺകൊടിക്കൂറകൾ. നിൻ ജീവിതം കുറിച്ചിട്ട സത്യത്തിൻ പൊൻവെളിച്ചത്തിൽ നിഷ്പ്രഭമായ്, ഇന്നലത്തെ- ചരിത്രത്തിൻ പൊയ്‌ക്കാൽക്കുതിരകൾ. മുരട്ടുവാദങ്ങളുരുക്കിയ …
Read More »ഫിദലിന് ഒരു ഗീതം (ചെഗുവേര എഴുതിയ കവിത)
നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ …
Read More »എക്കോ.. ഭാഗം പതിനൊന്ന്
‘തത്ത്വമസി’ വായന ഒരനുബന്ധം.. ചതുർ വേദങ്ങളിലോരോന്നിനും “സംഹിത” യെന്നും “ബ്രാഹ്മണങ്ങൾ” എന്നും പേരുള്ള ഓരോ ഭാഗങ്ങളും കാണുന്നുണ്ട്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളായി “ആരണ്യകങ്ങൾ” വരുമ്പോൾ അവയുടെ അനുബന്ധങ്ങളായി വരുന്നവയാണ് “ഉപനിഷത്തുകൾ”. ഓരോ വേദത്തിലും ഇവ നാലും ദൃശ്യമാണ്. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവയെല്ലാം …
Read More »മൊഴിമാറുമ്പോൾ!!
ഒരു ഉഗ്രൻ ബൈക്ക് സംഘട്ടനത്തിനു ശേഷം ബോണ്ട് കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു.., എന്നോടെ പേര് വന്ത് പാണ്ട്... ജെയിംസ് പാണ്ട്. :) അടുത്ത ചോദ്യം ആയിരുന്നു ക്സിളാസിക്ക്. അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാമാ?...
Read More »ഈ രാവിന്…
നിന്റെ കാമക്കണ്ണേറ് കൊള്ളുന്ന രാത്തുമ്പിന്റെയന്ത്യത്തിലൊക്കെയും എന്റെ മുഖത്തൊരു തീരാമോഹക്കുരുവായ് പുനര്‍ജ്ജനിക്കുന്നു നീ… ഞാന്‍, ഞെക്കാതെ തിരുമ്മാതെ പൊട്ടിക്കാതെ തടവി മാത്രം ചോപ്പിക്കുന്ന എന്റെ മോഹത്തിന്റെ, കാമത്തിന്റെ, പ്രണയത്തിന്റെ, സകല സ്നേഹാവേശങ്ങളുടെ, സ്നേഹ ഗ്രന്ഥി പൂത്തിരിക്കുന്നു… എന്നിട്ടും നീ, നിന്റെ മുഖമാകെ മുഖക്കുരുവാണല്ലൊ …
Read More »ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി ചന്ദ്രനിലിരിക്കുന്നു സൂര്യനിൽ നിന്നാണതു പറന്നു വന്നത് താഴേക്കു നോക്കി അതു ചിറകു കുടയുന്നു; തൂവലുകൾ പൊഴിയുന്നു ഇലകളിലും ഇടവഴികളിലും അവ വീണു കിടക്കുന്നു ഉറക്കം കിട്ടാതെ പിടയുന്ന നഗരത്തിന്റെ ഉടയാടയിൽ അവ വീണു കിടക്കുന്നു. കിഴക്കോട്ടുപറന്നു വീണ …
Read More »കണ്ണൂർ
അരങ്ങിൽ രണ്ടു കഥകളികൾ കടിച്ചു മറിയുന്നു. ചുവപ്പിട്ട കരിവേഷത്തിനു നേർക്ക് കാവിയുടുത്ത താടി വേഷം കത്തി വീശുന്നു. കളിഭ്രാന്തുള്ള പത്ര നമ്പൂരിമാർ കനപ്പിച്ചു വളിവിടുന്നു : “ശിവ ശിവ… ഭേഷായിരിക്ക്ണു… ഇന്നത്തെക്കളിയിൽ കൊല്ലുന്നതാരോ അവൻ ഭീമൻ. ചാകുന്നതാരോ? അവൻ കീചകൻ !!! …
Read More »“ഫേസ്ബുക്ക് “
കന് പതിവുപോലെ ടിഫിൻ കൊടുത്ത് യാത്രയാക്കുമ്പോൾ അവൾ നല്ല ഗൗരവത്തിലായിരുന്നു ഇനി… മറ്റൊരു ലോകത്തേയ്ക്ക് മറ്റൊരു ജീവിതത്തിലേയ്ക്ക് രാത്രികളിലെ അടക്കം പറച്ചിലുകൾക്കും ചടുല സന്ദേശങ്ങൾക്കും ഇനി താൽക്കാലിക വിരാമം കടൽത്തീരം വിജനമായിരുന്നു…… ഒറ്റയാൻ പറയുടെ മുകളിലേയ്ക്ക് പ്രതീക്ഷയോടെ അവൾ നടന്നു കയറി …
Read More »