കവിത കേൾക്കൂ.. അന്നൊരു പാതിരാ നേരത്ത് പുതുവർഷ സംക്രമ സന്ധ്യയിൽ സംഗമിച്ചു ഓർമ്മകളിൽ നിന്നും മായാത്ത സ്വപ്നമായ് – ഓമനേ ഞാൻ നിന്റെ സ്വന്തമായി രാവേറെയെത്തി ലഹരി സിരകളിൽ നാമിരു പേരും കരങ്ങൾ കോർത്തു നാളെ പിരിയും വിരഹദുഃഖത്തിന്റെ വേദനയെല്ലാം മറന്ന …
Read More »Tag Archives: literature
ഞാനുറങ്ങാതിരിയ്ക്കട്ടെ
മാറ്റുവാനായെന്റെ കുപ്പായമോമനേ… പിഞ്ഞിയിതൊക്കെയും പ്രാകൃതനായ പോൽ. മുമ്പു നാമൊന്നിച്ചു കണ്ട കിനാവുകൾ മുന്തിരിത്തോട്ടം നിറഞ്ഞ നിലാവുകൾ മൂകത ഭേദിച്ചു നീ ചൊന്ന പ്രണയോക്തികൾ ഒക്കെയുമോർമ്മിച്ചിരിയ്ക്കെയീ- യേകാന്ത നിർജ്ജീവ രാവി- ലുറക്കമില്ലായ്മകൾ. ഒറ്റമുറിയിലെ താന്തരാം കൂട്ടുകാരൊക്കെയുറക്കമായ്, കൂർക്കം വലിയുടെ ദീർഘമാം വൈഖരി തമ്മിൽ …
Read More »ഇടനാഴി
ഇന്നു നിനക്കും എനിക്കുമിടയില്‍ ഒരു പുഞ്ചിരിയുടെ ഇടനാഴി നിശബ്ദമായി വിങ്ങുന്നു തിരക്കിന്റെ സൗഹൃദം കടന്നു വരാത്ത വസന്തത്തെ ഓര്‍മിപ്പിക്കുന്നു ഓര്‍മകള്‍ പെറ്റു പെരുകുന്ന മയില്‍പ്പീലിയായി പഴയ പുസ്തക താളില്‍ ചങ്ങലയിലാണ് സ്നേഹത്തിന്റെ പതാക ആരാണ് കീറിക്കളഞ്ഞത് എന്റെയും നിന്റെയും നിഴലുകള്‍ വെളിച്ചത്തെ …
Read More »എക്കോ ഭാഗം.. പതിമൂന്ന്
“പടിഞ്ഞാറേ മാനത്ത് നിലക്കണ്ണാടിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് തൃസന്ധ്യ അണിഞ്ഞൊരുങ്ങുന്നു. ഭസ്മം തേച്ച നെറ്റിയിൽ സിന്ദൂരപ്പൊട്ട് തൊടുമ്പോൾ നീലിച്ച നിലക്കണ്ണാടിയിൽ കുങ്കുമം ഉതിർന്നു വീഴുന്നു. കാതിലണിഞ്ഞ കുഞ്ചലങ്ങളിലെ മുത്തുമണികൾ മിന്നിത്തിളങ്ങി. നഗ്നമായ മാറത്ത് വൈരപ്പതക്കം പിടിപ്പിച്ച സ്വർണ്ണമാല. ഉച്ച തിരിഞ്ഞപ്പോൾ തൊട്ട് …
Read More »The thirst
It’s absurd I know, But I still long for you, The shooting pain in my heart- Declare my love for you, Is it passion? Or compassion? I don’t Know; A …
Read More »കൊമ്പ്
മടിയനായിരുന്നില്ല… എന്നിട്ടും ചൂട്ട് കത്തിച്ച് മൂക്കിൽ കുത്തിക്കെടുത്തി… വിറകുമുട്ടി വായിൽ തള്ളിക്കയറ്റി… കാന്താരി പൊട്ടിച്ച് കണ്ണിൽ തേച്ചു… ചെവി ചെത്തിപ്പറിച്ചെറിഞ്ഞ ചെളിയിലൂടെ… നില്ക്കാതെ നടക്കുകയാണ് ഞാൻ… നുകമഴിയുമ്പോൾ നീ എൻെറ മുമ്പിൽ നില്ക്കരുത്… നഷ്ടപ്പെട്ട അവയവങ്ങളെല്ലാം കൂടിച്ചേർന്ന് വന്യമായ ഒരു കൊമ്പ് …
Read More »പൂതപ്പാട്ട്
ആലാപനം: ജ്യോതിബായി പരിയാടത്ത് 1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ്. മാതാവ് കുഞ്ഞുകുട്ടിയമ്മ. കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും …
Read More »തനിച്ചിരിക്കുമ്പോൾ
തനിച്ചിരിക്കുമ്പോളൊരിക്കലെങ്കിലും തിരിച്ചുപോകാതെയിരിക്കുവാനാമോ..? തിരിച്ചുപോകുമ്പോളിടയ്ക്കുപാതയിൽ തനിച്ചിരിക്കാതെയിരിക്കുവാനാമോ..? ഇടയ്ക്ക് പൂവന്നും ഇടയ്ക്ക് കായ് വന്നും ഇടയ്ക്കിലയെല്ലാം കൊഴിഞ്ഞുണങ്ങിയും തിരക്കില്ലാതെയും തിരക്കിട്ടോടിയും തിമിർത്ത ജീവിതം തിരികെയോർമ്മയിൽ… വരുമോരോചിരി തുടർന്നുകണ്ണീരും നിറങ്ങൾപൂക്കും പിന്നിരുൾകനത്തിടും വെയിൽവരും കൊടുംതപംവരും പിന്നെ മഴചാറും മഹാ പ്രളയമായിടും ഒരിക്കൽ സ്നേഹത്താൽ മനംനിറച്ചവർ തിരിച്ചുകുത്തുന്ന …
Read More »കാലത്തിന്റെ കുസൃതികൾ..
ഓർമ്മയുടെ ഇലയനക്കങ്ങളിൽ മഷിയെഴുതിയ നിന്റെ മിഴികൾ കവർന്നെടുത്ത മൗനം പ്രണയമായിരുന്നു. ശൂന്യതയിൽ നിന്നും നോവുകളടർത്തിയെടുത്ത് വാക്കുകളായ് എറിഞ്ഞു തരുമ്പോൾ.. വെറുതെ ഒരു മോഹം. കാലം കാണിച്ച കുസൃതിയിലാണ് വിസ്മ്യതിയുടെ മൂടുപടത്തിൽ നീയൊളിച്ചതും നനഞ്ഞ സ്വപ്നതീരത്ത് ഞാൻ ഏകനായതും…!!
Read More »എക്കോ… ഭാഗം പന്ത്രണ്ട്
ന്ദേശം അത് ഏത് തന്നെയായാലും അതിന്റെ സാരാംശ സ്വാംശീകരണമാണ് ഗ്രാഹകനെ സംബന്ധിച്ചിടത്തോളം അപാര മേന്മയാക്കുന്നത്. മോശം വിവരങ്ങൾ നൽകുന്നതാണ് ഒരു സന്ദേശമെങ്കിൽ അതിലെ മോശ വശത്തെ കൃത്യമായിത്തിരിച്ചറിയാൻ അവന് കഴിവുണ്ടാകണം. ഉപനിഷൽ സന്ദേശങ്ങളുടെ പരിണത ഫലം അത് ചിന്തയുടെ മേഖലകളിൽ സാരവത്തായ …
Read More »