Stories

ബലിച്ചോറ്

കണിയാൻ വന്ന് കള്ളികളിലെന്തൊക്കെയോ എഴുതിയ നിരപ്പലകയിൽ കവിടി വച്ചുരയ്ക്കുമ്പോഴാണ് അയാൾ ഉണർന്നത്. “പിതൃക്കളുടെ കോപമാണ്. അവരെ പ്രീതിപ്പെടുത്തിയാലേ രക്ഷയുണ്ടാവൂ .ഉന്നതി ഉണ്ടാകൂ. ചില പ്രായച്ഛിത്ത കർമ്മങ്ങൾ ചെയ്യണം. ബലിയിടുകയും വേണം. അത് ഇൗ വീട്ടില് വെച്ചെന്നേ ചെയ്യണം.എല്ലാം വിശദമാക്കി ഒരു കുറിപ്പു …

Read More »

പൊതിച്ചോറ്

അതിരാവിലെ അടുക്കളയ്ക്കുള്ളിൽ എണ്ണയിടാത്ത യന്ത്രമായി കറങ്ങിത്തിരിയവെ, പുസ്തകം വായിച്ചു കൊണ്ടിരുന്ന മകൻ അടുക്കളയിലെത്തി വീണ്ടും അമ്മയുടെ ഓർമ്മപരിശോധന നടത്തി. തലേ ദിവസം താൻ പറഞ്ഞ കാര്യം അമ്മ ചെയ്തു തരുമോയെന്ന് മാത്രമാണ് അവനറിയേണ്ടത്. സ്കൂളിൽ നിന്ന് കാൻസർ ചികിത്സാലയത്തി ലുള്ളവർക്കായി പൊതിച്ചോറ് …

Read More »

ഞാനിവിടെയുണ്ട്

ഞാനിവിടെയുണ്ട്… നിലവിളിയോളം മുറിഞ്ഞുപോയ ശബ്ദങ്ങള്‍ ഒന്നാകെ അയാളുടെ ശിരസ്സിലേക്ക് ഓടിക്കയറി. വേനലിന്റെ തീനാളങ്ങള്‍  കരിയിച്ചു കളഞ്ഞ  സ്വപ്നത്തിന്റെ ഒരു പങ്കുമായി നൗഷാദ് വേദനയോടെ കാത്തിരിപ്പ് തുടര്‍ന്നു. സൈക്ക്യാട്രി വിഭാഗത്തിന്റെ നീളന്‍ വരാന്തയിലെ കാത്തിരിപ്പ് അയാളെ വീണ്ടും പരിഭ്രാന്തിയിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു.. പല ഭാഷയിലുള്ള സംസാരങ്ങള്‍ …

Read More »

കർമ്മകാണ്ഡം

ആറേഴു നിലകളുള്ള ആശുപത്രിയുടെ അഞ്ചാം നിലയിലായിരുന്നു രാധമ്മ. ഐ.സി.യു.വിലെ മരവിച്ച തണുപ്പിൽ ഉറക്കത്തിനും, ഉണർവിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അവരുടെ പ്രാണൻ സഞ്ചരിച്ചു കൊണ്ടിരുന്നു. വാതിലിന് പുറത്ത് അവരുടെ ഭർത്താവ് കൃഷ്ണൻ നായർ ഒരു കാവൽ നായയെപ്പോലെ സ്വന്തം ശൗര്യം മുഴുവൻ കക്ഷത്തിലെ …

Read More »

ഓര്‍മപ്പെന്‍സില്‍

മഴയുടെ അതിരില്‍ നിന്നും ഈറന്‍ വകഞ്ഞു മാറ്റി ആനായ്ക്കലിലെ കുന്നില്‍ നിന്നൊരു കാറ്റ് കൊട്ടിലിന്റെ മുറ്റത്തെത്തി കിതച്ചു നിന്നു. ”ഇന്ന് മഴ പെയ്യോ അമ്മൂ? കാറ്റിനു കടലിന്‍റെ മണമുണ്ടല്ലോ….” അമ്മു  വാതില്‍പ്പടിയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കി പറഞ്ഞു: “അതിപ്പോ കാറ്റടിച്ച്കൊണ്ടോവും.. പെയ്യലുണ്ടാവില്ല.” …

Read More »

വീട്

ഒരേ പാറയിൽ നിന്ന് പൊട്ടിച്ചെടുക്കപ്പെട്ട രണ്ട് കരിങ്കല്ലുകളായിരുന്നു അവർ. എങ്ങനെയോ അമേരിക്കയിൽ ജോലിയുള്ള പോളിന്റേയും, നാട്ടിലെ അറിയപ്പെടുന്ന ചുമട്ടുതൊഴിലാളിയായ ബാലചന്ദ്രന്റേയും അടുത്തടുത്തുള്ള പ്ളോട്ടുകളിൽ തറക്കല്ലുകളായി അവർ കുഴിച്ചിടപ്പെട്ടു. സഹോദരബന്ധം മുറിയാതിരുന്നതിൽ അവർ ആനന്ദിച്ചു. മണ്ണിനടിയിലുള്ള സ്പന്ദനങ്ങളുടെ തരംഗങ്ങളിലൂടെ അവർ സംവദിച്ചു. പോളിന് മൂന്നു …

Read More »

ഊഴം

മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്.. കയ്യില്‍ ചേര്‍ത്തുപിടിച്ച ആ ഒരു പൊതി കെട്ടില്‍ മുഷിഞ്ഞു പിന്നിയ അഞ്ചാറു സാരി മാത്രം. ‘ശൈത്യം കൊഴിച്ചിട്ട നീര്‍ത്തുള്ളികള്‍ വകഞ്ഞു മാറ്റികൊണ്ടൊരുകാറ്റ് പടികടന്നു വയലിലേക്കു ഇഴഞ്ഞു പോയി, ചെളിതോടില്‍ കലക്കവെള്ളം നിറങ്ങള്‍ കലര്‍ത്തി നുരയിട്ടകലുമ്പോള്‍ പെയ്തു തോര്‍ന്നൊരു …

Read More »

കാലപാശം

സാമുവൽ മാഷ്‌ ഉത്സാഹഭരിതനായി സ്കൂൾഗേറ്റ് തള്ളിത്തുറന്ന് പുറത്തിറങ്ങി. മുറുക്കാൻ കടയിൽ നിന്ന് ഭാസ്കരന്റെ ഇളിഭ്യച്ചിരിയും ചോദ്യവും: “അപ്പോ മാഷ്‌ അറിഞ്ഞില്ലേ?” സാമുവൽ മാഷ്‌ മറുചോദ്യമെറിഞ്ഞു:  “കാണാൻ കഴിയ്വോ ഭാസ്കരാ ?” “ഉവ്വെന്നാ തോന്നണത്. കഴിഞ്ഞിട്ടിപ്പോ പത്ത് നിമിഷം പോലും ആയിട്ടില്ല” സാമുവൽ …

Read More »

വിരൽപൊരുളുകൾ

തലവരകൾ വരയ്ക്കപ്പെടുന്നത് തലയിലല്ല, കാലുകളിലാണ്. പല ആകൃതിയിലും വലിപ്പത്തിലും വളരുന്ന പെരുവിരലുകളിൽ വ്യത്യസ്ത നിറങ്ങളിലാണ് ഓരോ വിരൽക്കുറിയും. ഒറ്റനോട്ടത്തിൽ കണ്ട പ്രത്യേകത മാത്രമായിരുന്നില്ല, ഒരു ജീവിതം തന്നെ പറയാനുണ്ടെന്ന് തോന്നിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടിയെങ്കിലും കാണണമെന്നാഗ്രഹിച്ചതായിരുന്നു ആ കാൽവിരലുകൾ. അതെ, ഷാർജ ഇന്ത്യൻ അസോസിയേഷനിലെ …

Read More »

രണ്ടു കണ്ണുകൾ

വൈകുന്നേരത്തെ നടത്തത്തിനിടയിൽ ക്ഷീണം തോന്നിയിട്ടാണ് ഞാൻ സിമന്റ് ബെഞ്ചിലിരുന്നത്…. കാറ്റത്തു ഓടിക്കളിച്ചൊരു കടലാസ്സ് കഷ്ണം എന്റെ ദേഹത്തേക്ക് പാറി വീണു.. അതിലെ പരസ്യത്തിലെ പെണ്ണിന് അവളുടെ ഛായ ഉണ്ടായിരുന്നോ? അതോ എന്റെ തോന്നലായിരുന്നോ? പിന്നെ എനിക്ക് നടക്കാൻ തോന്നിയില്ല.  ഓർമ്മകൾ എന്നെ …

Read More »