അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി സ്കൂളടയ്ക്കുകയാണ് ആരവങ്ങളവസാനിക്കുകയാണ് ഒഴിഞ്ഞ ഉത്സവപ്പറമ്പു പോലെ ക്ലാസുറൂമുകളിൽ ഓർമ്മകൾ ചിതറിക്കിടന്നു! ക്ലാർക്ക്സ് ടേബിളിന്റെ കീറിയ ഒരു പേജ് കാറ്റിലുയർന്ന് ജനാലയിലൂടെ പുറത്തേയ്ക്കു പോകാൻ വിഫലമായ് ശ്രമിച്ച് തളർന്നുവീണു. പത്തു ബി ക്ലാസിന്റെ മൂലയിൽ ആരും …
Read More »Literature
ചിലനേരംപൂവുകൾ
ചിലനേരങ്ങളിൽ ചില മനസ്സുകളിൽ ചിലപൂക്കൾ ചിരിക്കും.. ചെളി നിറഞ്ഞ മനസ്സിന്റെ ഓർമ്മകളിൽ ചെന്താമരപ്പൂ.. വിടർത്തും.. മനസ്സിൻ മുറ്റത്തൊരു ചെട്ടിച്ചിപ്പൂ .. പരിഭവിച്ചു- മണം പരത്തും .. മുല്ലപ്പൂ പടർന്നു കയറിയ തൈമാവിനെ പോൽ ചിലത് മനസ്സിനെ ചുറ്റിവരിയും മനസ്സിലൊരു തുമ്പപ്പൂവ് ഓണക്കോടിക്ക് …
Read More »കഥ പറയുമ്പോൾ
ഓലചൂട്ടും കത്തിച്ച്, മുറുത്തപ്പായും കക്ഷത്ത് പിടിച്ച് പാടവരമ്പും, കൈതോല തോടും കടന്ന് നീങ്ങുമ്പോൾ ഊറ്റച്ചീനി പുഴുങ്ങിയ ഒരു മണം മൂക്കിലിരച്ചു കയറും… ഈ പാതിരാത്രി ആരാണീ കൈതവരമ്പത്ത് ചീനി വേവിച്ച് ഊറ്റുന്നത്? ചോദ്യം കേട്ട് മുന്നേ ചൂട്ടുംപിടിച്ചു പോകുന്ന നാണിത്തള്ള പറയും …
Read More »കെ. ആർ രഘുവിന്റെ കവിതകൾ
മരം ഏരംപൊട്ടിപ്പൊട്ടി എത്രയകന്നകന്നുപോയാലും ഇലപൊഴിയുന്നതും തളിർക്കുന്നതും പൂക്കുന്നതും ഒരുമിച്ചുതന്നെ… ഭരണകൂടമില്ലാത്ത ഒരുമാതൃകാരാജ്യമാണ് മരം. പരീക്ഷ കിട്ടിയത് വേഗം കുടിച്ചിട്ട് പിഞ്ഞാണം പരീക്ഷയ്ക്ക് പോകും, ഗ്ലാസ്സ് ചായേം വെച്ചോണ്ടിരിക്കും… നേരേമറിച്ചാണ് കടലും കുന്നും.. കുന്നിനാണെന്നും പരീക്ഷ. ആഴം ഞെട്ടറ്റയിലയ്ക്ക് കടലാഴം മരപ്പൊക്കം.
Read More »നിങ്ങൾ ‘ക്യൂ’വിലാണ്
ആഗ്രഹങ്ങൾ വരിയിലാണ്, ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, മലർപ്പൊടിക്കാരന്റെ നീറുന്ന ഭാവനകൾ… നേടുമ്പോൾ മുതൽ സ്വയം തീറ്റ തേടുന്ന പറവകളാണ് സഫല സ്വപ്നങ്ങൾ..
Read More »മാങ്ങാ കള്ളൻ
രാവിലെ മനക്കല് ചെണ്ട കൊട്ടുണ്ട്. കൊട്ടു കഴിഞ്ഞാൽ ഒമ്പതു മണിക്കു സ്കൂളിൽ പോകണം. മനയുടെ തൊട്ട് പിന്നിലാണ് സ്കൂൾ. കൊട്ട് കഴിഞ്ഞ് ഞാനും പടയും മനക്കൽ നിന്നിറങ്ങി. പിൻവശം വഴി പോകാൻ പറ്റില്ല . അവിടം വേലി കെട്ടിയിരിക്കുകയാണ്. മുൻവശം വഴി മാത്രമേ …
Read More »എന്റെ ദൈവം
അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ” “ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?” “ദൈവത്തിന്റെ പാട്ട്” “അതേതാ പാട്ട്? “കർത്താവിനെ കുരിശിൽ തറച്ചത് ” “അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും” “അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ …
Read More »പുഴ
ഒരുപാട് നേരം പുഴയിലേക്ക് നോക്കിയിരുന്നു.. പുഴയോട് വല്ലാത്തൊരിഷ്ടം തോന്നി. മഴത്തുള്ളികൾ അവളുടെ ദേഹത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പുഴയോട് ഒന്ന് തനിച്ച് സംസാരിക്കണം, പക്ഷെ ഈ മഴ.. ഒരുപാട് കാത്തുനിന്നു. മഴ പോകുന്നതും വരെ. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞു. കാത്തിരിപ്പവസാനിപ്പിച്ച് ഞാനും നടന്നു.
Read More »വേനലിൽ പെയ്യുന്നവൻ
നിത്യ യാത്രിക, നിന്റെ വിയർപ്പാൽ നനച്ചല്ലോ കത്തുന്ന വേനൽ ചൂടിൽ വരണ്ടൊരീ മണ്ണിനെ മൃത്യു പോൽ നിശ്ശബ്ദമീ ഭുമിയിൽ നീ പെയ്തല്ലോ ഹൃത്തടംകുളിർപ്പിക്കും മഴയായ് വീണ്ടും വീണ്ടും! നിനക്കായ്വിരിഞ്ഞില്ല പൂക്കൾ തേൻചുരത്തുവാൻ നിനക്കായുണർന്നില്ല പക്ഷികൾ ഗാനം ചെയ്വാൻ നിനക്കായുദിച്ചില്ല പൗർണ്ണമി തിങ്കൾവാനിൽ …
Read More »ഇരട്ട വരി കോപ്പി
റയിൽ ഞരമ്പുകളെ ഓർമ്മപ്പെടുത്തുന്ന ഇരട്ട വരകൾ ഇടയിൽ വൃത്തിയുള്ള കൈപ്പടയിൽ എഴുതുന്നുണ്ട് ഒരുവൾ ജീവിതം പോലെന്തോ വരിയൊപ്പിച്ച് ഒട്ടുംപുറത്തേക്കു കടക്കാതെ തുളുമ്പലിൽ നിറഞ്ഞു തൂവാതെ അരികുകൾ കനപ്പിച്ച് അങ്ങനെയങ്ങനെ.. വിരൽത്തുമ്പുകളിൽ ഇലച്ച നന്തിയാർ വട്ടത്തിലൂടെ ഒരു പുലരിയെ കടത്തി വിടുന്നതും കൺതടങ്ങളിലെ …
Read More »