Literature

രതൻ ബാബുവും അജ്ഞാതനായ ആ മനുഷ്യനും – ഭാഗം രണ്ട്

ജഗന്നാഥ് റസ്റ്റോറന്റിൽ മുഖത്തോടുമുഖം നോക്കിയിരുന്ന് ഭക്ഷിക്കാനാരംഭിച്ചപ്പോൾ രതൻ ലാൽ ശ്രദ്ധിച്ചു. തനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തന്നെയാണ് മണിലാലും ഓർഡർ ചെയ്തിരിക്കുന്നത്.

Read More »

ഓണ ചിന്തകൾ

വാഴയിലക്കുമ്പിളു കുത്തീ ഞാനും എൻ പെങ്ങളുപെണ്ണും, താഴത്തെത്തൊടിയിലിറങ്ങീ ഒരു വട്ടകപ്പുവ് പറിച്ചേ.. മുക്കുറ്റീ, തുമ്പപ്പൂവും കളിയാടും തെച്ചിപ്പൂവും അത്തപ്പൂവിട്ടു നിറയ്ക്കാൻ ബഹുവർണ്ണപ്പൂക്കളുമായേ അയലത്തെപ്പൂക്കളമയ്യോ ബഹുവർണ്ണം, കേമം, ചന്തം ഇവിടുത്തെപ്പൂക്കളവും ഞാ- നതിലേറെ മിഴിവിൽത്തീർക്കും പുതുകോടിയുടുത്തേ ഞങ്ങൾ പുലരിയ്ക്ക് പുഞ്ചിരി തൂകും, അരുണാഭയിലത്തൊടി …

Read More »

അടയാളങ്ങൾ

ഇന്നുമുണ്ടെന്നുള്ളിലിന്നലെകളീണമി- ട്ടിന്നോളമുരുവിടാ മന്ത്രം ! മന്ദമെൻ അന്തരാത്മാവിനിടനാഴിയി- ലിടയ്ക്കിടയ്ക്കതു പെയ്തിറങ്ങും. അന്നേരമെൻ സിരാശൃംഘലകളിൽ വന്നു നിന്നോർമ്മ താളം പിടിക്കും ! തുച്ഛമായ്‌ പിച്ചിയെറിയപ്പെട്ട മൗനത്തി- ലൊച്ചിഴയുമൊച്ചകൾ കനക്കും. പണ്ടുനീയെൻനെഞ്ചിലൊരു സൂക്ഷ്മസുഷിരത്തി- ലിഴകോർത്ത സ്നേഹം തുരുമ്പിളക്കും.! ഓർമ്മതൻ ലോഹക്കനക്കൂടുകൾ താഴു- താനേ തുറക്കാൻ …

Read More »

വിശപ്പിന്റെ വിദ്യാഭ്യാസം

സ്തലക്കാവ് അമ്പലത്തിലെ ആൽത്തറയിൽ നിന്നും ആലിൻ കായ പറുക്കി തിന്നും, സ്കൂളിനു മുൻ വശത്തെ പെട്ടിക്കടയിൽ നാരങ്ങാവെള്ളം പിഴിഞ്ഞിട്ട് പുറത്ത് വലിച്ചെറിയുന്ന ചണ്ടി ആരും കാണാതെ എടുത്ത് അതിൽ ഉപ്പു നിറച്ച് ഉറിഞ്ചി കുടിച്ചും, അമ്പലത്തിൽ വെച്ചു നടക്കുന്ന വിളിക്കാത്ത കല്ല്യാണത്തിന് …

Read More »

ഗുൽമോഹർ

ആ ഗുല്‍മോഹറിന് കീഴെ ഞാന്‍ നിന്നെയും നീ എന്നെയും കാത്ത് പലകുറി നിന്നിട്ടുണ്ട്.. നിനക്കറിയുമോ നമ്മിലെ പ്രണയത്തെയും കാത്ത് അതിന്നുമവിടെ പൂത്തുലഞ്ഞ് നില്‍പുണ്ടെന്ന്..

Read More »

രതൻ ബാബുവും അജ്ഞാതനായ ആ മനുഷ്യനും – ഭാഗം ഒന്ന്

യിനിൽ നിന്നിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നപ്പോൾ രതൻ ബാബുവിന് പറയാനാവാത്ത ഒരു നിർവൃതി അനുഭവപ്പെട്ടു. ഈ സ്ഥലം തന്നെ കുറേക്കാലമായി വിളിക്കുകയായിരുന്നു. സ്റ്റേഷനു പുറത്തു നിൽക്കുന്ന കാറ്റാടി മരത്തിൽ ഒരു ചുവന്ന പട്ടം കുടുങ്ങിക്കിടക്കുന്നു. രണ്ടുമൂന്നു ചാവാലിപ്പട്ടികൾ സ്റ്റേഷനു പുറത്തു അലയുന്നു. …

Read More »

അവൾ

അവന്റെ ആത്മാവില്‍ അലിഞ്ഞുപോയിരുന്നത്രേ "പ്രണയം" അവന്‍ ചിത്രങ്ങളിലെ.. Read >>

Read More »

കവിതയെന്നു മാത്രം പറയരുത്!

വിഡ്ഢിത്തം നിറച്ചെന്റെ വിവരക്കേടിനെ വിലാസം കണ്ടു നീ കവിതയെന്നു പറയരുത്…! അച്ഛന്റെ ചുണ്ടിലെന്നും പിടയുമൊരുകവിതയുണ്ടായിരുന്നു അന്നംതേടി പോയവന്റെ നെഞ്ചിലെ നെരിപ്പിൽ പിറക്കുമൊരു കവിത.. അമ്മതൻ നെഞ്ചിനകത്തൊരു കവിതയുണ്ടായിരുന്നു പെരുമഴവന്നെന്റെ ഓലക്കുടിൽ ചോരുമ്പോൾ തേവരെ വാഴ്ത്തി പാടുമൊരു കവിത.. മുത്തശ്ശിതൻ ചുണ്ടത്തെ വെറ്റില …

Read More »