Memoir

കർക്കിടകവാവിന്റെ ഒാർമയ്ക്ക്..

വാവുബലി എന്ന് കേൾക്കുമ്പോഴും ബലിക്കാക്കയെ കാണുമ്പോഴും നെഞ്ചിനുള്ളിൽ ഏതോ ഒരു മുറിവിൽ ഉപ്പ്കാറ്റ് വീശുന്നത് അറിയാറുണ്ട്. അന്നത്തെ ആ ഫെബ്രുവരി 17 കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു. എങ്കിലും തെളിഞ്ഞ് കത്തുന്ന ഒരു പിടി ഓർമ്മയിൽ ഒന്നാണ് അത്…. എന്റെ അച്ചാച്ചന്റെ …

Read More »

നകുലനെന്ന ഏകാന്ത പഥികൻ

കവടിയാർ ഗോൾഫ് ലിംഗ്സ് ലൈനിലായിരുന്നു തമിഴ് ഇംഗ്ലിഷ് എഴുത്തുകാരൻ ടി.കെ.ദ്വരൈസ്വാമിയെന്ന നകുലൻ താമസിച്ചിരുന്നത്. ഗോൾഫ് ക്ലബ്ബിനു എതിരെയായിരുന്നു ആ വീട്. തുളസിച്ചെടികളും സൂര്യകാന്തികളും നിറഞ്ഞമുറ്റം കടന്നാൽ പഴയ മാതൃകയിൽ ഒരു ഓടിട്ട വീട്. തമിഴ്നാട് മദ്രാസ് ക്രിസ്ത്യന്‍ കോളജ് ഉള്‍പ്പടെ ഒട്ടേറെ …

Read More »

ഒരു ഓര്‍മ

തൊടിയിലെ ഒറ്റമരച്ചില്ലമിലിരുന്ന് സന്ധ്യാസമയത്ത് ഒരു റൂഹാനിപക്ഷി തേങ്ങുമ്പോള്‍ അടുത്തിടെ കുടുംബത്തിലെ പ്രിയമുള്ളവരാരോ മരിച്ച് പോവും എന്ന് പറഞ്ഞുതരുമായിരുന്നു സ്നേഹനിധിയായ വല്ല്യുമ്മ. മരണത്തിന്‍റെ രൂക്ഷമായ ഗന്ധം പുകച്ചുരുളുകളിലൂടെ പുറന്തള്ളുന്ന ചന്ദനത്തിരിയുടെയും തൂവെള്ള കഫന്‍പുടവയുടെയും ഓര്‍മ ക്ഷണനേരം കൊണ്ട് എല്ലാ ആനന്ദവും കരിച്ചുകളയുമായിരുന്നു. പിന്നെ …

Read More »

വെള്ളം കയറിയ വഞ്ചികൾ

ചുളിവില്ലാതെ വിരിച്ച നിഷ്കളങ്കതയിൽ അമ്മ കൈക്കുഞ്ഞിനെ കിടത്തുന്നതുപോലെയാണ് ചിലയോർമ്മകൾ എന്നെനിക്കു തോന്നാറുണ്ട്. ഊണുമേശയ്ക്ക് മുൻപിലിരുന്ന് ആ സ്ത്രീ സങ്കടപ്പെട്ടു. അവർ ഇടയ്ക്കിടെ മൂക്കുപിഴിഞ്ഞുകൊണ്ടിരുന്നതുകൊണ്ടാവാംആ മൂക്കിൻതുമ്പ് വല്ലാതെ ചുവന്നു കാണപ്പെട്ടത്.അവരുടെയരികിൽ ശരീരത്തോടു ചേർന്ന് ഏകദേശം എന്റെ പ്രായംതന്നെ തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയുമിരിക്കുന്നുണ്ട്.അവളുടെ …

Read More »

മാങ്ങാ കള്ളൻ

രാവിലെ മനക്കല് ചെണ്ട കൊട്ടുണ്ട്. കൊട്ടു കഴിഞ്ഞാൽ ഒമ്പതു മണിക്കു സ്കൂളിൽ പോകണം. മനയുടെ തൊട്ട് പിന്നിലാണ് സ്കൂൾ. കൊട്ട് കഴിഞ്ഞ് ഞാനും പടയും മനക്കൽ നിന്നിറങ്ങി. പിൻവശം  വഴി പോകാൻ  പറ്റില്ല . അവിടം വേലി കെട്ടിയിരിക്കുകയാണ്. മുൻവശം  വഴി മാത്രമേ …

Read More »