അവന് എന്നിൽനിന്നും പൊഴിഞ്ഞുപോകണമായിരുന്നു… ആയിരം ഉരുക്കുചക്രങ്ങൾ അമർന്നുതാളമിട്ട തീവണ്ടിയുടെ പാട്ടുകേട്ട് ഒറ്റമണിമഞ്ചാടിയിലേക്ക് അവനോടൊപ്പം നെഞ്ചുരുക്കിച്ചേർത്തിട്ടും, പോരാതെ, അവന് വറ്റിയമർന്നു പോകണമായിരുന്നു.. പുഴകളിലേക്ക്.. മണ്ണൊളിപ്പിച്ച ഉറവുകളിലേക്ക്.. ഉപ്പുറഞ്ഞ നോവിൻതടങ്ങളിലേക്ക്.. രാവിൽ അവൻ ഏകനായി ഇരുട്ടറയിലിരുന്ന് കടലിനെക്കുറിച്ച് ഉറക്കെയുറക്കെപ്പാടി. നട്ടുച്ചകളിൽ കുന്നിൻചെരിവിലെ ഉണങ്ങിയ പാവുട്ടമരച്ചോട്ടിലെ …
Read More »