വഴികൾ അവസാനിക്കുന്നിടത്തു നീല ടാർപോളിൻ വലിച്ചു കെട്ടിയ ഓടിട്ട വീട്ടിൽ കാറ്റിനെ മേയ്ക്കുന്നൊരു പെൺകുട്ടിയുണ്ട് മുളങ്കൂട്ടങ്ങളുടെ ഉരയൊച്ചകൾ പതിപ്പിച്ച ഒതുക്ക്കല്ലിറങ്ങി മുഞ്ഞയിലകളുടെ നിഴലിൽ ചവിട്ടാതെ പച്ചപ്പായലിന്റെ ചെരുപ്പിട്ട് മുറ്റത്തു ചെന്നൊരു മൊന്ത നീട്ടി “അരത്തൊടം മോര് നാഴി പാല്” ന്നൊക്കെ വിളിക്കുമ്പോൾ …
Read More »R Sangeetha
പനിക്കിടക്കയിലെ കൂട്ടിരുപ്പുകാരി
എന്നാണെന്ന് ഓര്‍മ്മയില്ല അപരിചിതമായ ഒരു ഗ്രഹത്തില്‍ ഇടറിവീഴുന്ന ഒരു മഴയെ ചുമന്നാണ് അവനെന്റെ വീടിന്റെ ഇറയത്ത് എത്തിയത്… വല്ലാതെ പനിച്ച്.. സ്വപ്നങ്ങളില്ലാതെ തണുത്ത് വിറച്ച്.. തോറ്റ് തോറ്റുകിടുകിടുത്ത്… കൂട് തകര്‍ത്ത് വരിതെറ്റി കഴുത്തിലും നെറ്റിയിലും അലഞ്ഞുതിരിയുന്നു.. ചൂടിന്റെ ചോണനുറുമ്പുകൾ പനിക്കിടക്കയില്‍ കൂട്ടിരുപ്പു …
Read More »ഇരട്ട വരി കോപ്പി
റയിൽ ഞരമ്പുകളെ ഓർമ്മപ്പെടുത്തുന്ന ഇരട്ട വരകൾ ഇടയിൽ വൃത്തിയുള്ള കൈപ്പടയിൽ എഴുതുന്നുണ്ട് ഒരുവൾ ജീവിതം പോലെന്തോ വരിയൊപ്പിച്ച് ഒട്ടുംപുറത്തേക്കു കടക്കാതെ തുളുമ്പലിൽ നിറഞ്ഞു തൂവാതെ അരികുകൾ കനപ്പിച്ച് അങ്ങനെയങ്ങനെ.. വിരൽത്തുമ്പുകളിൽ ഇലച്ച നന്തിയാർ വട്ടത്തിലൂടെ ഒരു പുലരിയെ കടത്തി വിടുന്നതും കൺതടങ്ങളിലെ …
Read More »