ചാലക്കുടിയുടെ മുത്തേ, ചോരക്കറുപ്പുള്ള പൂവേ, നിന്നെ മറക്കാതിരിക്കാൻ ഞങ്ങളെന്നും മനസ്സുകൾ കോർക്കും. തൂവേർപ്പു ചിന്തുന്നവർക്കായ് നൂറു പാട്ടുകൾ പാടിയ സ്വത്തേ, ഏതോ മരണക്കുരുക്കിൽ ചെന്നു വീഴുവാനെന്തേ പിഴച്ചൂ? ചാലക്കുടിപ്പുഴയോരം ചുടുകണ്ണീരു വീണു കുതിർന്നൂ മഴവിൽച്ചിരിയുള്ള പൂവ് അച്ഛനെത്തേടിക്കരഞ്ഞൂ. ഉത്സവം പൂക്കുന്ന നേരം …
Read More »Jithu Thamburan
എഴുത്തമ്മയുടെ കാവ്യമരങ്ങൾ
ഴുത്തു നിർത്തണം എന്ന് ഒരിക്കൽപ്പോലും തോന്നാതിരിക്കണമെങ്കിൽ കവിത ആപത്കരമാം വിധം രക്തത്തിൽ കലരണം. എത്ര കൂടുതലരിച്ചു കളഞ്ഞാലും ഒരു പാടംശം ബാക്കി കാണുകയും വേണം. ഈയൊരു നിരീക്ഷണത്തിലെത്തുന്നത് എം.ടി.രാജലക്ഷ്മി (M T Rajalekshmi Karakulam)യുടെ “വിയർപ്പു പൂത്ത മരങ്ങൾ” എന്ന കവിതാ …
Read More »കണ്ണൂർ
അരങ്ങിൽ രണ്ടു കഥകളികൾ കടിച്ചു മറിയുന്നു. ചുവപ്പിട്ട കരിവേഷത്തിനു നേർക്ക് കാവിയുടുത്ത താടി വേഷം കത്തി വീശുന്നു. കളിഭ്രാന്തുള്ള പത്ര നമ്പൂരിമാർ കനപ്പിച്ചു വളിവിടുന്നു : “ശിവ ശിവ… ഭേഷായിരിക്ക്ണു… ഇന്നത്തെക്കളിയിൽ കൊല്ലുന്നതാരോ അവൻ ഭീമൻ. ചാകുന്നതാരോ? അവൻ കീചകൻ !!! …
Read More »പണിച്ചി
ഈണത്തിൽ ചൊല്ലാവുന്നത് എന്ന കുറ്റം മാത്രമാരോപിച്ച് ചിലർ കരുതിക്കൂട്ടി മുക്കിക്കളഞ്ഞൊരു കവിതയാണിത്… വായിക്കാതെ പോകരുത്… അഭിപ്രായവും പറയണം… മാതീ…. കറുത്ത കിടാത്തീ മൂക്കുത്തിയിട്ട കാടിന്റെയോമനപ്പുത്രീ നീലത്തലമുടിയും മേഘക്കവിൾത്തടവും വേതാളത്തീമിഴിയും വീരാളിപ്പല്ലുകളും വെള്ളോട്ടു വളകളും തുടു ചോപ്പൻ ചുണ്ടുമുള്ള പെണ്ണേ, മലയരയത്തീ…. പണ്ടല്ലോ …
Read More »ക്രിസ്തു
ജെറുസലേമിൻ മൊട്ടക്കുന്നു ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന പ്രഭാതമേ, നിണമണിഞ്ഞടിമുടി ജൃംഭിച്ച വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു കേട്ടുവോ ??? അവസാനയത്താഴമായിട്ടഴിമതി വിളമ്പിയ സമുദായക്കഥ പറഞ്ഞും, പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും, അക്കൽദാമയിലൊരാദി താളത്തിന്റെ തനിയാവർത്തനമായവനേ, തോൽക്കാതിരിക്കേണ്ട കാൽപ്പന്തു …
Read More »