പരിചിതമായൊരോർമ്മയിൽ, പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ്, കൗമാരം പതുങ്ങിവന്ന് കണ്ണുകൾ പൊത്തിയത്. ഷേർളി ടീച്ചറും, കുമാരൻ മാസ്റ്ററും, പ്രണയത്തിന്റെ ഉത്തോലകതത്വം, ഒളികണ്ണിട്ട് പഠിപ്പിക്കുമ്പോൾ, തുറന്നിട്ട വാതിലിലൂടൊരാത്മാവ്, ശരീരം വിട്ട് ആകാശച്ചെരുവിലെ വെളിച്ചത്തിലേക്ക് പോയി. മാനത്ത് എട്ടുനോമ്പ് നോറ്റ് പെയ്യാൻ നിന്ന മേഘങ്ങൾ, കാർകൂന്തൽ മാടിക്കെട്ടി …
Read More »Idakkulangara Gopan
അത്രമേല്‍
ചാന്തുപൊട്ടിട്ട കുട്ടിക്യൂറാപൗഡര്‍ മണം അമ്മ കിടന്നകട്ടിലിനരികിലൂടെ പളുങ്കുവളകളിട്ടകൈകള്‍ നീട്ടി നിശബ്ദതയ്ക്കുമീതേ അണ്ണായെന്നൊരു വിളി ചീവീടുകള്‍ കരഞ്ഞൊടുങ്ങുന്ന തൊടിയില്‍ തീക്കനല്‍ക്കുപ്പായമിട്ടവന്‍ കാലുയര്‍ത്തിച്ചവിട്ടിക്കടന്നുപോയി വഴിയില്‍ ഉയരത്തില്‍നിന്നുവീണ അണ്ണാന്‍കുഞ്ഞിനെനോക്കി തള്ളയുടെ ചില്‍ച്ചില്‍നാദം ചുട്ടുപഴുത്ത ക്ഷേത്രമുറ്റത്തെ ചൊരിമണലില്‍ കൊലുസ്സിന്‍െറ കിലുക്കം അവതാളത്തിലായി. പിന്നൊരോട്ടമാണ് ഇതാ പിറകേ പട്ടിവരുന്നേന്നൊരു …
Read More »പഴുത്
സ്വപ്നങ്ങളുടെ താക്കോൽ നഷ്ടപ്പെട്ടവന് ആത്മഹത്യ ചെയ്തവന്റെ മുഖമായിരുന്നുവെന്ന് നിലക്കണ്ണാടിയിൽ നോക്കുമ്പോഴാണെനിക്കും മനസ്സിലായത്. ദുരിതങ്ങളുടെ കടൽകയറി ജീവിതം വിഴുങ്ങും മുമ്പ്, ഒരേ ഒരു പോംവഴി അതു മാത്രമായിരുന്നു. ഉടഞ്ഞ കൽവിഗ്രഹം പോലെ ചുറ്റിനും കാരുണ്യത്തിന്റെ മരവിപ്പ് മടിശീലയിലെ മരണക്കിണർ മനസ്സിൽ പൂവിട്ടതും, “മലരേ” …
Read More »