കത്തും മീനച്ചൂടില്‍ പൊരിയും മണ്ണിന്‍ മാറിന്‍ പുകച്ചിലാല്‍ – വിണ്ണിന്‍ നക്ഷത്രക്കണ്ണ് നീറവേ .. ‘എന്തൊരു ചൂട് ‘ എന്ന് പാള വീശറി വീശി, കുട്ട്യേട്ടന്‍ ആരോടെന്നില്ലാതെ പിറുപിറുക്കും പിന്നൊരാത്മഗതംപോല്‍ മൂളും ‘മഴമേഘത്തേര് വരുന്നുണ്ടേ…’ രാവില്‍ മാനത്ത് കണ്ണും നട്ട് കാത്തുനില്‍ക്കും …
Read More »Tag Archives: kavithakal
നേരം തെറ്റിയ ബസ്
പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ് ബസിപ്പോൾ വന്നു നിൽക്കും .. ഒരു കരിയില പൊലെ കയറിയിരിക്കും …. പിറകോട്ടോടുന്ന കാഴ്ചയിലേക്ക് മനസ് തിരിക്കും .. ഓർമയുടെ കടലാഴങ്ങളിലേക്ക് മുടിയിഴകളെ പൊലെ .. പാറിപ്പറക്കണം … എന്റേത് മാത്രമായ സ്റ്റോപ്പിൽ എനിക്കിറങ്ങണം … …
Read More »പിറക്കാതെ പോയ മകള്‍ക്ക്
ഗര്‍ഭപാത്രം തരാത്ത അവളെ തിരഞ്ഞ് നിലവിളിക്കുന്നുണ്ടിപ്പോഴും മഞ്ഞും മഴയും നനഞ്ഞ് എന്റെ കുഞ്ഞുങ്ങള്‍
Read More »പേര്
ആരോ ചവച്ചു തുപ്പിയെറിഞ്ഞ പെറ്റമ്മയുടെ അമ്മിഞ്ഞ തേടിയുള്ള ചോരക്കുഞ്ഞിൻ രോദനം കേട്ടിട്ടും ശ്രദ്ധിക്കാത്ത നിന്നെ ഞാൻ ബധിരൻ എന്നു വിളിച്ചു… പങ്കുവെക്കപ്പെട്ട അന്നത്തിലും സ്നേഹത്തിലും ഒരു പങ്കും ഇച്ഛിക്കാതെ മക്കളേ എന്നു മാത്രം സ്പന്ദിക്കുന്ന ആ പെറ്റമ്മയെ തെരുവോരത്തുപേക്ഷിക്കുന്ന കണ്ടിട്ടും കാണാതിരിക്കുന്ന …
Read More »ഇടങ്ങൾ
വാചാലതയുടെ ചില്ലയിൽ, മൗനത്തിനും ഒരു ഇടമുണ്ട് …! കൂട്ടുചേരലിന്റെ കൂടാരത്തിൽ, ഏകാന്തതയ്ക്കും ഒരിടമുണ്ട്…! നിന്റെ ചില്ലയിൽ നിന്നും എന്റെ മൗനവും, നിന്റെ കൂടാരത്തിൽ നിന്നും എന്റെ ഏകാന്തതയും തിരസ്ക്കരിക്ക പെടുമ്പോഴാണ്, ഞാനേ അങ്ങില്ലാതെ – യായിപോകുന്നത്… !
Read More »ഇര
എന്നും, ഞാന്‍, ഒറ്റതൊഴികൊണ്ട് തുറക്കാനാവുന്ന വാതിലിന്നിപ്പുറത്ത്. പലപ്പൊഴും വിശപ്പും വേദനയും നിസ്സഹായതയും മണക്കുന്ന മുറിയിലൊറ്റയ്ക്ക്. എപ്പൊഴും നെഞ്ചോടു ചേര്‍ത്ത, അകഷരങളാലും, കിടപ്പായക്കടിയില്‍ കരുതിയ കൊടുവാളാലും ചെറുക്കാമെന്ന ധൈര്യം ജലരേഖ. ഒരിക്കല്‍ കത്തി, കമ്പിപ്പാര, കഞ്ചാവ്, കള്ള്, എല്ലാ സന്നാഹങളുമായി ചാടി വീഴാതിരിക്കാന്‍ …
Read More »ഉറുമ്പുകൾ
മധുരമുണ്ടൊ ഉറുമ്പുമുണ്ട്. തൂത്താലും തുടച്ചാലും വെള്ളമൊഴിച്ചാലും തീയിട്ടാലും തീറ്റിയുണ്ടൊ ഉറുമ്പെത്തിയിരിക്കും. വിളിച്ചാലും ഇല്ലെങ്കിലും ഉറുമ്പെത്താത്ത സദ്യയില്ല. എന്നിട്ടും, ഉറുമ്പിൻ കൂട്ടിൽ പെട്ടാൽ പെട്ടവന്റെ അധോഗതി!!! ഉറുമ്പുകൾ അവരുടെ മാത്രം ലോകത്തിൽ ഏറ്റവും സ്വാർത്ഥരും, കടുത്ത വിഭാഗീയതയുള്ളവരും…
Read More »നാമിരുമേഘശകലങ്ങൾ
നാമിരുമേഘശകലങ്ങളെൻ സഖീ നോവിന്നുടൽപെറ്റ നൊമ്പരങ്ങൾ, ഏതോ നിലാവിൽ തളിർത്തതാം രാഗത്തി- ലൊരു ചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ! ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ – ന്നാദ്യമറിഞ്ഞതാമീമിഴികൾ, വർഷമുണർന്നപോലെന്തേയുണങ്ങാതെ യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ. നാം കോർത്തകൈകളിൽ മിന്നൽപിടഞ്ഞതും മുത്തിവിടർന്നതാം മാരിവില്ലും ഇരുമെയ് പുണർന്നിളംമഴയായി പൊഴിഞ്ഞതു – മൊരു സ്വപ്നദൂരേ …
Read More »മഴയിങ്ങനെ
ആസ്വദിക്കാന്‍ കഴിയില്ലെങ്കിൽ… ആകെ നനച്ച്… ചളി കൊണ്ട് ചിത്രം വരച്ച് … പനിയുടെ കൈപ്പ് തരുന്ന പച്ച വെള്ളം മാത്രമാണ് മഴ.!!! ജീവിതവുമതു പോലെ .!!!!
Read More »മഴക്കാലം
നിന്നിലേയ്ക്കൊരുവഴിയും കാണാതെ പൊള്ളിനില്ക്കയാണെന്‍ പാദങ്ങള്‍. എന്നും മഴയായിരുന്നെങ്കില്‍… ** തനിമയുടെ നിറം നീ പെയ്തു നിവരുമ്പോള്‍. ഇലകളാക്കാന്‍ കഴിയുമോ, ഉടല്‍ച്ചെടികളെ പരസ്പരം പെയ്തുപകരും ജലത്തിനാല്‍. …
Read More »