Tag Archives: kavitha

മറക്കരുത്‌

നാലു കാലില്ല, വാലില്ല വാനമേറുവാൻ ചിറകുമില്ല. വളയം പണിഞ്ഞിട്ടു ചാടാൻ പണിപ്പെട്ട്..

Read More »

നാം

നാം രണ്ടു പൂവുകൾ നമ്മൾ പരസ്പരം, നീർ വാർന്ന കണ്ണുകൾ നോക്കി ക്കിടക്കുക…. നാമീ തൊടിയുടെ വർണ്ണങ്ങളായവർ, നാമുയിർ കോർത്തൊരു മാല്യമായ് തീർന്നവർ.. നാമിങ്ങിറക്കിക്കിടത്തുക നമ്മളെ രാവിൻ തപോവന പൊയ്കയിലാഴുക…. നാമൊരു നീല രജനി യായ്തീരുക നീല ഞരമ്പിന്നുണർവ്വായി മാറുക…. നാമൊരു തണൽ …

Read More »

നമ്മുടെ വീട്

നമുക്കായൊരു കൊച്ചു വീടുവേണം ഘടികാര സൂചികളില്ലാത്തത് തമ്മില്‍ മിഴികളില്‍ നോക്കിയിരിക്കവെ നാഴിക മണികള്‍ മുഴങ്ങരുത് കാലത്തില്‍ ചക്രം ചലിക്കരുത് ചിന്തകള്‍ക്കൊന്നായി ചാരേയിരിക്കുവാന്‍ ഉമ്മറക്കോണിലായൊരു കസേര തമ്മിലെന്നെങ്കിലും മൌനം പടരുമ്പോള്‍ ചുമരുകള്‍ തന്‍ നിഴല്‍ നീളരുത് ഒരു മുറിയില്‍ തീരണം ചിത്രവീട് പാട്ടിനു …

Read More »

ഒരു ചൂണ്ടപ്രണയം

എന്ത് മുനയാണ് പെണ്ണേ നിൻ മിഴികൾ- ക്കെന്തൊരു വേദനയാണതു കയറുമ്പോൾ പേടിച്ച പേടമാൻമിഴിയെന്നു മൊഴിയുവാൻ കൊതിയുണ്ടെനിക്കിലും കഴിയില്ലതിനു വേടൻറെ കൂരമ്പുമല്ല നിൻ കാണുകൾ, പിന്നെയോ ഇരയെ തിരഞ്ഞിടും ചൂണ്ട കണക്കിനെ ആര്യ കിരണം നൂൽനൂറ്റ പുഴയിൽ നീ- യന്നെറിഞ്ഞിട്ടു പോയൊരാ നോട്ടം രുചിച്ചതും.. …

Read More »

ഗാന്ധിജി കരയുന്നു

ഗാന്ധിജി കരയുന്നു തോക്കിൻ മുനയിൽ ദ്യഢ ചിത്തനായി നിന്ന് വിരുമാറു കാട്ടിയ ഗാന്ധിജി കരയുന്നു. അല്ലയോ.. മഹാത്മാവേ.. എന്തിനാണീ.. അശ്രുധാരകൾ വയ്യെന്റെ മക്കളെ ഇനിയും സഹിക്കുവാൻ ഒരായിരം ജീവൻ.. ബലിയർപ്പിച്ച സഹനവും അഹിംസയും പോറ്റി ഞാൻ വീണ്ടെടുത്ത എന്റെ ഈ ഭാരതം …

Read More »

അവൾ

കാലത്തുതന്നെ എന്തൊക്കെ ജോലികൾ തീർത്താലാണ് അവൾക്കൊന്നിറങ്ങാൻ കഴിയുന്നത്! ഭർത്താവിനെ ഉണർത്താതെയുണർന്ന് അയാൾക്ക് ബെഡ് കോഫി. കുഞ്ഞുങ്ങളെയുണർത്തി സ്കൂളിലേക്ക് വിടും വരെ തയ്യാറെടുപ്പുകൾ! യൂണിഫോം തേച്ചുമിനുക്കുമ്പോഴൊക്കെയും ആ ചുളിവുകൾ അവളുടെ മനസ്സിലേക്കായിരുന്നു കൂടുമാറിയിരുന്നത്. തിരക്കിട്ടെല്ലാം ചെയ്യുമ്പോഴും അയാളെന്ന ഭർത്താവ് സ്വപ്നങ്ങളിലൂടെ ഒഴുകുകയായിരിക്കും! തിരക്കൊതുക്കി …

Read More »

ഓണ ചിന്തകൾ

വാഴയിലക്കുമ്പിളു കുത്തീ ഞാനും എൻ പെങ്ങളുപെണ്ണും, താഴത്തെത്തൊടിയിലിറങ്ങീ ഒരു വട്ടകപ്പുവ് പറിച്ചേ.. മുക്കുറ്റീ, തുമ്പപ്പൂവും കളിയാടും തെച്ചിപ്പൂവും അത്തപ്പൂവിട്ടു നിറയ്ക്കാൻ ബഹുവർണ്ണപ്പൂക്കളുമായേ അയലത്തെപ്പൂക്കളമയ്യോ ബഹുവർണ്ണം, കേമം, ചന്തം ഇവിടുത്തെപ്പൂക്കളവും ഞാ- നതിലേറെ മിഴിവിൽത്തീർക്കും പുതുകോടിയുടുത്തേ ഞങ്ങൾ പുലരിയ്ക്ക് പുഞ്ചിരി തൂകും, അരുണാഭയിലത്തൊടി …

Read More »

അടയാളങ്ങൾ

ഇന്നുമുണ്ടെന്നുള്ളിലിന്നലെകളീണമി- ട്ടിന്നോളമുരുവിടാ മന്ത്രം ! മന്ദമെൻ അന്തരാത്മാവിനിടനാഴിയി- ലിടയ്ക്കിടയ്ക്കതു പെയ്തിറങ്ങും. അന്നേരമെൻ സിരാശൃംഘലകളിൽ വന്നു നിന്നോർമ്മ താളം പിടിക്കും ! തുച്ഛമായ്‌ പിച്ചിയെറിയപ്പെട്ട മൗനത്തി- ലൊച്ചിഴയുമൊച്ചകൾ കനക്കും. പണ്ടുനീയെൻനെഞ്ചിലൊരു സൂക്ഷ്മസുഷിരത്തി- ലിഴകോർത്ത സ്നേഹം തുരുമ്പിളക്കും.! ഓർമ്മതൻ ലോഹക്കനക്കൂടുകൾ താഴു- താനേ തുറക്കാൻ …

Read More »