1908 ജനുവരിയിലെ ഒരു പകലായിരുന്നു തലയോലപറമ്പിലെ കായിഅബ്ദുറഹിമാനും കുഞ്ഞാച്ചുമ്മയ്ക്കും ഒരു മകൻ ജനിക്കുന്നത്.. ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ആ വീടിനതൊരശുഭദിനമായിരുന്നു, കാരണം അവൻ ജനിക്കുന്നതും ആകുടിലിനു തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു.. കരഞ്ഞില്ല, ചിരിച്ചായിരുന്നു ജനിച്ചത്. എന്തിനു കരയണം? കുറച്ചുകാലം ജീവിക്കാനെത്തിയതല്ലേ ഞാനും ഈ പ്രബഞ്ചത്തിൽ.. …
Read More »