“എന്നെ മണ്ണിട്ടുമൂടരുത്; മണ്ണുരുകിപ്പോയേക്കാം! ദഹിപ്പിക്കുന്നതിനുമുമ്പേ, നെഞ്ചു പറിച്ചെടുത്ത് മരിച്ചവനേക്കാളാഴത്തിൽ കുഴിച്ചിടണം! എരിഞ്ഞമരുന്നനേരം, അവളുടെ നിലവിളികേട്ട്, കുതിച്ചുചാടിവന്നാലോ? പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ, വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്, പാതിവറ്റിയ കുളത്തിലേക്കായിരിക്കും! തുമ്പിയും ഞാറ്റയും ഇതൊന്നുമറിയാതെ, മുട്ടറ്റംവെള്ളത്തിൽ, അച്ഛനെ തേടരുത്! എന്നെയും, എന്റെയോർമ്മകളേയും, അവരിൽനിന്ന് ഒറ്റാലൂന്നിയൊളിപ്പിക്കണം! പിന്നൊരുനാൾ; …
Read More »