നഷ്ടപ്പെടുന്ന കാഴ്ചത്തുരുത്തിൽ ഒരു വേനൽ വെയിൽ കൊള്ളുന്നു. ഉഷ്ണമാപിനികൾ തരംഗങ്ങളെ കാതോർക്കുന്നു. തൊപ്പിയും, വണ്ടിയും, കോട്ടിയ കുമ്പിളും, നീർച്ചാലുണർത്തും കേവു വഞ്ചിയും മെയ്യിലുണരാൻ, കുഞ്ഞുവിരലിന്റെ വേനലവധി കാത്തുകാത്ത്…. കലപിലയാൽ ഓതിയോതി : “ഊതി നിറയ്ക്കുക ഊഷരമെങ്കിലും ഒരു ശ്വാസം, എന്നിലും ഉരയട്ടെ …
Read More »M.T. Rajalekshmi
നിങ്ങൾ ‘ക്യൂ’വിലാണ്
ആഗ്രഹങ്ങൾ വരിയിലാണ്, ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, മലർപ്പൊടിക്കാരന്റെ നീറുന്ന ഭാവനകൾ… നേടുമ്പോൾ മുതൽ സ്വയം തീറ്റ തേടുന്ന പറവകളാണ് സഫല സ്വപ്നങ്ങൾ..
Read More »ഇലകൾ
പൊള്ളിപ്പഴുത്ത ഇലയിഴകളെ ചിക്കിപ്പെറുക്കി, കുടഞ്ഞെറിഞ്ഞ്, കാച്ചെണ്ണയിട്ട്, മിനുക്കിയെടുത്ത്, മെടഞ്ഞൊതുക്കി. എന്നിട്ടുമെന്തേ ഇലകളിങ്ങനെ ഭ്രാന്തു പിടിച്ച് ചങ്ങലപൊട്ടിച്ച് കുതറിപ്പറക്കുന്നു? കാറ്റിപ്പോൾ വ്യാജഭിഷഗ്വരനോ! പതം പറഞ്ഞ ഇലപ്പച്ചകളെ, സൂര്യാഘാതത്തിൽ കരിച്ചുണക്കി, നാടുകടത്തി. തനിയാവർത്തനം കാത്ത് മൗനം കുടിച്ച ഇളംമുറകളെ, പതിരു ചൊല്ലിച്ച് മനം മാറ്റി. …
Read More »മലയാളത്തിന്റെ ‘ഉപ്പി’ന് ഇനി ഓർമ്മകളുടെ കടലിൽ വിലയനം…
മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ നിഷ്കാമ കർമത്തിന്റേയും, നിർമലമായ പ്രപഞ്ച സ്നേഹത്തിന്റെയും, എന്നാൽ കാർക്കശ്യത്തിന്റെയും, സൂര്യനാണ് ഇന്ന് അസ്തമന സൂര്യനൊപ്പം വിടവാങ്ങിയത് – ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്). “ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇത് …
Read More »കുട
കുട – കൊതിച്ചൊരു കുട്ടിയായിരുന്നു ഞാൻ, ചുവന്ന പുള്ളിക്കുട സ്വപ്നം കണ്ടപ്പോൾ, കറുപ്പിൻ മഹിമ വാനോളം നിവർത്തിയ അച്ഛന്റെ കണ്ണിൽ, നിസ്സ്വതയുടെ ചുവന്ന പൊട്ടുകൾ…. ഇന്ന് – വിരലോളം പോന്ന വയലറ്റ് കുട തലയ്ക്കു മീതേ നീർത്തി നടക്കവേ, കുന്നോളം വളർന്ന …
Read More »തിരയും തീരവും
തിരമാലയ്ക്കൊരു ദുഃഖം തീരാതുള്ളൊരു ദുഃഖം തീരത്തണയും നേരത്തെത്തും തല തല്ലുന്നതിൽ ദുഃഖം. ഒരു കാറ്റൊഴുകി വരുന്നേരം മറുകാറ്റോങ്ങിയടിക്കുന്നു തിരയുടെ നെഞ്ചിൽപ്പിടയും നോവുകൾ കരയുടെ മാറിൽപ്പടരുന്നു. അലറും നോവായ് കടലാഞ്ഞെത്തി കരയുടെ നെഞ്ചിൽച്ചിതറുമ്പോൾ തിരയുടെ തേങ്ങലിൽ നെഞ്ചകമുരുകി കര ചൊല്ലുന്നു : “പിരിയില്ല”. …
Read More »പൊതിച്ചോറ്
അതിരാവിലെ അടുക്കളയ്ക്കുള്ളിൽ എണ്ണയിടാത്ത യന്ത്രമായി കറങ്ങിത്തിരിയവെ, പുസ്തകം വായിച്ചു കൊണ്ടിരുന്ന മകൻ അടുക്കളയിലെത്തി വീണ്ടും അമ്മയുടെ ഓർമ്മപരിശോധന നടത്തി. തലേ ദിവസം താൻ പറഞ്ഞ കാര്യം അമ്മ ചെയ്തു തരുമോയെന്ന് മാത്രമാണ് അവനറിയേണ്ടത്. സ്കൂളിൽ നിന്ന് കാൻസർ ചികിത്സാലയത്തി ലുള്ളവർക്കായി പൊതിച്ചോറ് …
Read More »കർമ്മകാണ്ഡം
ആറേഴു നിലകളുള്ള ആശുപത്രിയുടെ അഞ്ചാം നിലയിലായിരുന്നു രാധമ്മ. ഐ.സി.യു.വിലെ മരവിച്ച തണുപ്പിൽ ഉറക്കത്തിനും, ഉണർവിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അവരുടെ പ്രാണൻ സഞ്ചരിച്ചു കൊണ്ടിരുന്നു. വാതിലിന് പുറത്ത് അവരുടെ ഭർത്താവ് കൃഷ്ണൻ നായർ ഒരു കാവൽ നായയെപ്പോലെ സ്വന്തം ശൗര്യം മുഴുവൻ കക്ഷത്തിലെ …
Read More »വീട്
ഒരേ പാറയിൽ നിന്ന് പൊട്ടിച്ചെടുക്കപ്പെട്ട രണ്ട് കരിങ്കല്ലുകളായിരുന്നു അവർ. എങ്ങനെയോ അമേരിക്കയിൽ ജോലിയുള്ള പോളിന്റേയും, നാട്ടിലെ അറിയപ്പെടുന്ന ചുമട്ടുതൊഴിലാളിയായ ബാലചന്ദ്രന്റേയും അടുത്തടുത്തുള്ള പ്ളോട്ടുകളിൽ തറക്കല്ലുകളായി അവർ കുഴിച്ചിടപ്പെട്ടു. സഹോദരബന്ധം മുറിയാതിരുന്നതിൽ അവർ ആനന്ദിച്ചു. മണ്ണിനടിയിലുള്ള സ്പന്ദനങ്ങളുടെ തരംഗങ്ങളിലൂടെ അവർ സംവദിച്ചു. പോളിന് മൂന്നു …
Read More »അധികാരം
കൈക്കുമ്പിളിലെത്തുമ്പോൾ നിറം ചോരുന്ന കടൽജലം. തുടൽ പൊട്ടിയ കാറ്റിനെ തളയ്ക്കാനൊരുങ്ങുന്ന ഉന്മാദം നെഞ്ചോടു ചേർക്കുമ്പോൾ നീരൂറ്റുന്ന കനൽച്ചുണ്ടുകൾ വിഭ്രമങ്ങളുടെ നീർചുഴിയിലെ കടിഞ്ഞാൺ കൈവിട്ട കുതിര – നറുനിലാപ്പാലമൃതുണ്ടിട്ടു താരാട്ടിൻ പഞ്ചാരനുണഞ്ഞ പുഞ്ചിരി… വളപ്പൊട്ടുതേടി, മഞ്ചാടി തേടി മയിൽപ്പീലി തേടിയോടും കുതൂഹലം… വ്രണത്തിൻ …
Read More »