Aslam Ali
ഒരു ഓര്‍മ
തൊടിയിലെ ഒറ്റമരച്ചില്ലമിലിരുന്ന് സന്ധ്യാസമയത്ത് ഒരു റൂഹാനിപക്ഷി തേങ്ങുമ്പോള്‍ അടുത്തിടെ കുടുംബത്തിലെ പ്രിയമുള്ളവരാരോ മരിച്ച് പോവും എന്ന് പറഞ്ഞുതരുമായിരുന്നു സ്നേഹനിധിയായ വല്ല്യുമ്മ. മരണത്തിന്‍റെ രൂക്ഷമായ ഗന്ധം പുകച്ചുരുളുകളിലൂടെ പുറന്തള്ളുന്ന ചന്ദനത്തിരിയുടെയും തൂവെള്ള കഫന്‍പുടവയുടെയും ഓര്‍മ ക്ഷണനേരം കൊണ്ട് എല്ലാ ആനന്ദവും കരിച്ചുകളയുമായിരുന്നു. പിന്നെ …
Read More »